Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൃദയഭൂമിയിലെ ഇരട്ടശതകം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
May 26, 2019, 04:45 am IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ ജയപരാജയങ്ങളാണ് ഇന്ത്യ ആര് ഭരിക്കണമെന്ന് നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ, രാജ്യത്തെ മൊത്തം 542 ലോക്‌സഭ സീറ്റുകളില്‍ 225 സീറ്റുകള്‍ കയ്യാളുന്ന ഈ പത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് രാഷ്‌ട്രീയ നേതൃത്വങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമങ്ങളും എന്നും ആകാംക്ഷാകുലരാകാറുള്ളത്.

2019ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി ബിജെപിയെ കൈവിടും എന്ന പ്രചാരണമാണ് പ്രതിപക്ഷ കക്ഷികളും രാജ്യത്തെ വലിയൊരു വിഭാഗം മാധ്യങ്ങളും നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഈ സംസ്ഥാനങ്ങളില്‍ ചിലതില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് നേരിടേണ്ടി വന്ന പരാജയം മുന്‍നിര്‍ത്തിയുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഈ പ്രചാരണം നടത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടി.

പത്ത് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും മുഴുവന്‍ സീറ്റുകളും എന്‍ഡിഎ പിടിച്ചടക്കി (രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി). മൊത്തം 225 സീറ്റുകളില്‍ 202 സീറ്റുകള്‍ നേടി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 12 സീറ്റുകള്‍ കൂടുതല്‍ (2014ല്‍ 190 സീറ്റുകളാണ് ഹിന്ദി സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് കിട്ടിയത്).

അതേസമയം, യുപിഎ സഖ്യത്തിന് ആകെ ഏഴ് സീറ്റുകള്‍ മാത്രമാണ് ഈ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചത്. 2014ല്‍ ലഭിച്ചതില്‍ എട്ട് സീറ്റുകള്‍ കുറവ്. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു സീറ്റുപോലും നേടാന്‍ യുപിഎക്ക് സാധിച്ചില്ല. ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ മണ്ഡലങ്ങളിലും (80) മത്സരിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായത് ഒരു മണ്ഡലത്തില്‍ മാത്രം. നെഹ്‌റു കുടുംബം കാലങ്ങളായി ആധിപത്യമുറപ്പിച്ചു വന്ന അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പരാജയപ്പെടുകയും ചെയ്തു. 

എസ്പി, ബിഎസ്പി സഖ്യത്തിനും വന്‍ തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. മഹാഗഢ്ബന്ധന്‍ രൂപീകരണവുമായി ബന്ധപ്പെട്ടും മറ്റും എസ്പിയും ബിഎസ്പിയും കളിച്ച ജാതിരാഷ്‌ട്രീയം തന്നെയാണ് അവരുടെ ദയനീയ പരാജയത്തിന് മുഖ്യകാരണമായത്. ഭരണസംബന്ധമോ വികസനസംബന്ധമോ ആയ ഒരു വിഷയം പോലും എന്‍ഡിഎ സര്‍ക്കാരിനെതിരെ എടുത്തുകാട്ടാനില്ലാത്ത അവസ്ഥയില്‍ ഏതുവിധേനയും മോദിയെ വീഴ്‌ത്തുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹാസഖ്യത്തിന്റെ നീക്കങ്ങള്‍ അവര്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിന് കാരണമായി.

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് ഏതാനും മാസം മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍  കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്തു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന രാഷ്‌ട്രീയപ്രചാരണത്തിന് വിരാമമായി എന്ന് പലരും കരുതി. എന്നാല്‍ പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം സാര്‍ത്ഥകമാകുന്ന കാഴ്ചയാണ് നാം കണ്ടത്, ഭാരതത്തിന്റെ ഹിന്ദിഹൃദയഭൂമിയില്‍ പ്രത്യേകിച്ചും

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

Kerala

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

News

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Kerala

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

വീട്ടുമുറ്റത്ത് വച്ച് കുഞ്ഞിന് ചോറ് വാരി കൊടുക്കവെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

പഹൽഗാമിനു തിരിച്ചടി വൈകിയപ്പോൾ നിരാശയായി ; ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചറിഞ്ഞപ്പോൾ സന്തോഷവതിയായി

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies