Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബാലകൃഷ്ണപിള്ളയെ നായര്‍ സമുദായം കൈയൊഴിഞ്ഞു

അനന്തു തലവൂര്‍ by അനന്തു തലവൂര്‍
May 25, 2019, 05:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനാപുരം: എന്‍എസ്എസ് വോട്ടുകള്‍ ലക്ഷ്യമിട്ട് ഇടതുമുന്നണി ഘടക കക്ഷിയാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)ക്ക് തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല. പിള്ള ഒപ്പമുണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ നഷ്ടമായേക്കാവുന്ന നായര്‍ വോട്ടുകള്‍ ചെറിയ രീതിയിലെങ്കിലും തടയിടാനാകുമെന്ന കണക്കുകൂട്ടലും പാടേ പിഴച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ഇടഞ്ഞപ്പോള്‍ ഇടതുമുന്നണിക്ക് കിട്ടിയ ഏക പിടിവളളിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയും കേരളാ കോണ്‍ഗ്രസ്(ബി)യും.  

കൊല്ലം, മാവേലിക്കര സീറ്റുകളിലെ വിജയം മുന്നില്‍ക്കണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബാലകൃഷ്ണപിള്ളയെ മുന്നണിയുടെ ഭാഗമാക്കിയത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ പത്തനാപുരം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങള്‍ പിള്ളയ്‌ക്കും മകന്‍ ഗണേഷ് കുമാറിനും സ്വാധീനമുള്ള പ്രദേശങ്ങളാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേഷിന് പത്തനാപുരത്ത് 24,562 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

എന്നാല്‍, മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 14,732 വോട്ടിന് പിന്നിലായി. കൊട്ടാരക്കരയിലും വോട്ടിന്റെ കാര്യത്തില്‍ കൊടിക്കുന്നിലിനു പിന്നിലാണ് ചിറ്റയം. ഒരു കാലത്ത് പിള്ളയുടെ ആശീര്‍വാദത്തോടെയാണ് മാവേലിക്കരയില്‍ കൊടിക്കുന്നില്‍ തുടര്‍ച്ചായ വിജയങ്ങള്‍ നേടിയത്. ഇക്കുറി പിള്ളയും ഗണേഷും  നേരിട്ട് കൊടിക്കുന്നിലിനെതിരെ പ്രചാരണം നയിച്ചിട്ടും ഫലമുണ്ടായില്ല. 

ബാലകൃഷ്ണപിള്ളയെ ഒപ്പം നിര്‍ത്തിയാല്‍ കൊല്ലത്ത് ബാലഗോപാലിന് സമുദായ വോട്ടുകള്‍ വ്യാപകമായി നഷ്ടമാകില്ലെന്നും വിജയം ഉറപ്പെന്നുമുള്ള കണക്കു കൂട്ടലിലായിരുന്നു പിണറായി. പക്ഷേ അവിടെയും എന്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിനെ തുണച്ചില്ല. 

ശബരിമല യുവതീപ്രവേശനത്തെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന എന്‍എസ്എസിനെ ആദ്യം പിള്ള പിന്തുണച്ചിരുന്നു. എന്നാല്‍, ഇടത് മുന്നണിയിലെത്തിയതോടെ നിലപാട് മാറി. എന്‍എസ്എസ് അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പിള്ള വനിതാ മതിലിനൊപ്പം നിന്നു. എന്‍എസ്എസ് സമദൂര നിലപാട് തിരുത്തിയതിനെതിരെയും പിള്ള രംഗത്ത് വന്നതോടെ പെരുന്നയും പിള്ളയും രണ്ട് തട്ടിലായി. പിള്ളയുടെ പാര്‍ട്ടിയെക്കൊണ്ട് വലിയ പ്രയോജനമില്ലെന്ന് വ്യക്തമായതോടെ ഇനി അവരോട് എന്ത് നിലപാടായിരിക്കും ഇടതുമുന്നണി സ്വീകരിക്കുകയെന്നതും ശ്രദ്ധേയം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

India

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

Kerala

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

Kerala

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

മഞ്ഞപ്പട്ടുടുത്ത് , മുടിയിൽ പൂവും ചൂടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പമുള്ള കുട്ടിക്കുറുമ്പി : സോഷ്യൽ മീഡിയ തേടുന്നു ആരാണ് ഈ കുഞ്ഞ് സുന്ദരി ?

ഹിന്ദുക്കളെ ബസ്റ്റാര്‍ഡുകള്‍ എന്ന് വിളിച്ചവന്‍, ശ്രീരാമദേവനെ അധിക്ഷിച്ചയാള്‍; ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ കങ്കണ

പഹൽ​ഗാം ഭീകരാക്രമണത്തിന് സൈന്യവും നരേന്ദ്രമോ​ദിയുടെ സർക്കാരും നൽകിയത് ഉചിതമായ പ്രതികരണം ; ഭാരത് മാതാ കീ ജയ് മുഴക്കി മോഹൻലാൽ

സബ് ഇൻസ്പെക്ടറെ വാഹനമിടിച്ച് വീഴ്‌ത്തിയ സംഭവം : പ്രതി ഇരുപത് വർഷത്തിന് ശേഷം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies