Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാണനും പരബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 04:00 am IST
in Kerala

ഒന്നാം അദ്ധ്യായം

മൂന്നാം പാദം

കമ്പനാധികരണം

പത്താം അധികരണമായ കമ്പനാധികരണമാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം – കമ്പനാത്

കമ്പനാത് എന്നാല്‍ വിറയ്‌ക്കുന്നതു കൊണ്ട്.

ഭയന്ന് വിറക്കുന്നതിനാല്‍ എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത്.

അതിനെ ഭയന്ന് എല്ലാം വിറക്കുന്നതിനാല്‍ അംഗുഷ്ഠമാത്ര പുരുഷന്‍ പരമാത്മാവ് തന്നെയാണ്.

കഠോപനിഷത്തിലെ ഒരു മന്ത്രമായ ‘യദിദം കിഞ്ച ജഗത് സര്‍വം പ്രാണ ഏജതി നിസൃതം

മഹദ്ഭയം വജ്രമുദ്യതം യ ഏതദ് വിദുരമൃതാസ്‌തേ ഭവന്തി ‘

എന്നതില്‍ എജതി എന്ന വാക്ക് കമ്പനം അഥവാ വിറയ്‌ക്കുന്ന എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.

ഏജതി എന്ന വാക്ക് ഏജ്യ – കമ്പനേ എന്ന ധാതുവില്‍ നിന്നാണ് ഉണ്ടാകുന്നത്.

 മന്ത്രത്തില്‍ ഈ ജഗത്ത് മുഴുവനും പ്രാണനില്‍ നിന്നുണ്ടായി അതില്‍ തന്നെ ചലിക്കുന്നതായി പറയുന്നു.

വജ്രായുധം പോലെ ഇത് വലിയ ഭയത്തിന് കാരണമാണ്. ഈ പ്രാണനെ സാക്ഷാത്കരിക്കുന്നവര്‍ക്ക് അമൃതത്വം നേടാനാകും.

ഇവിടെ ഈ മന്ത്രത്തില്‍ പറഞ്ഞ പ്രാണന്‍ എന്നാല്‍ എന്തിനെയാണ് ഉദ്ദേശിച്ചത്.

പ്രാണന്‍ എന്ന് പറഞ്ഞത് വായുവിനെയാണെന്ന് പൂ

ര്‍വപക്ഷം.

വായു പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചു തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രാണന്‍ ജഗത്തിന്റെ മുഴുവന്‍ ഉത്്ഭവത്തിനും നിലനി

ല്‍പ്പിനും കാരണമാണ്.

 വായുവിന്റെ ചലനം മൂലം മേഘങ്ങള്‍ കൂട്ടിയുരുമ്മുമ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നലും ഇടിവെട്ടുമൊക്കെ വജ്രായുധമായാണ് കണക്കാക്കുന്നത്. ഇത് വലിയ ഭയമുണ്ടാക്കുന്നതാണ്. ഇക്കാരണങ്ങളാല്‍ പ്രാണന്‍ എന്നാല്‍ വായു എന്ന് അര്‍ത്ഥം പറയാമെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

എന്നാല്‍ ഈ വാദം ശരിയല്ല എന്ന് സിദ്ധാന്ത പക്ഷം സമര്‍ത്ഥിക്കുന്നു. പ്രാണന്‍ എന്നതിന് പരബ്രഹ്മം എന്ന് തന്നെയാണ് അര്‍ത്ഥം. ഇതിന് മുമ്പും പിന്‍പും ഉള്ള മന്ത്രങ്ങളില്‍ ബ്രഹ്മത്തെയാണ് പറയുന്നത് എന്നതുകൊണ്ടു തന്നെ. കഠോപനിഷത്തിലെ രണ്ടാമധ്യായം ആദ്യം മുതല്‍ മൂന്നാം വല്ലി വരെ പരമാത്മാവായ അംഗുഷ്ഠമാത്ര പുരുഷനെയാണ് വര്‍ണിച്ചിരിക്കുന്നത്.

പ്രാണശബ്ദത്തെ ബ്രഹ്മവാചകമായി മറ്റ് ശ്രുതികളിലും പറയുന്നുണ്ട്.

 ബൃഹദാരണ്യകോപനിഷത്തിലും കേനോപനിഷത്തിലും  ‘ പ്രാണസ്യ പ്രാണ: ‘എന്ന് ബ്രഹ്മത്തെ പറഞ്ഞിട്ടുണ്ട്.

‘കഠോപനിഷത്തില്‍ ‘ന പ്രാണേന ന അപാനേന

മര്‍ത്ത്യോ ജീവതി  കശ്ചന  ഇതരേണ തു ജീവന്തി 

യസ്മിന്നേതാവുപാശ്രിതൗ’ എന്ന് പറയുന്നു.

മനുഷ്യന്‍ പ്രാണനെക്കൊണ്ടോ അപാനനെ കൊണ്ടോ അല്ല ജീവിക്കുന്നത് . ഇവയ്‌ക്ക് രണ്ടിനും ആശ്രയമായ മറ്റൊന്നിനാലാണ് ജീവിക്കുന്നത്. ആ ചൈതന്യത്തെയാണ് ബ്രഹ്മം എന്ന് പറയുന്നത്.

കഠോപനിഷത്തില്‍ തന്നെ മറ്റൊരു ഭാഗത്ത് 

‘ഭയാദസ്യാഗ്‌നിസ്തപതി 

ഭയാത്തപതി സൂര്യ:

ഭയാദിന്ദ്രശ്ച വായുശ്ച 

മൃത്യുര്‍ധാവതി പഞ്ചമ:’

ഭരണ നിപുണനായ ബ്രഹ്മത്തെ ഭയന്നാണ് അഗ്‌നിയും സൂര്യനും ഇന്ദ്രനും വായുവും മൃത്യുവും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ  നന്നായി ചെയ്യുന്നത്. സര്‍വ്വ ലോകവും ഏതിനെ ഭയന്നാണോ പ്രവര്‍ത്തിക്കുന്നത് ആ പരമാത്മാവിനെ അഥവാ ബ്രഹ്മത്തെയാണ് പ്രാണ ശബ്ദം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു.

 ബ്രഹ്മത്തെ അറിഞ്ഞാല്‍ മാത്രമേ അമൃതത്വം നേടാനാകൂ. മോക്ഷം നേടാനായി മറ്റൊരു വഴിയുമില്ലെന്ന് ശ്രുതി പറയുന്നുണ്ട്. പ്രാണന്‍ എന്നതിനെ വായു എന്ന് കണക്കാക്കിയാല്‍ ഇത് സാധിക്കുകയില്ല. വായുവിനെ അറിഞ്ഞാല്‍ അമൃതത്വം കിട്ടില്ല. ഇങ്ങനെ വിവിധ ഉപനിഷത്തുക്കളില്‍ പ്രാണ ശബ്ദം മുഖ്യമായും ഉപയോഗിച്ചിട്ടുള്ളത് ബ്രഹ്മത്തെ കാണിക്കാനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.