Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ വൈറസ് ബാധയ്‌ക്ക് ഒരാണ്ട്; ആദ്യ ഇരയ്‌ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 5, 2019, 07:03 am IST
in Kerala

പേരാമ്പ്ര (കോഴിക്കോട്): കേരളത്തിന്റെ ആരോഗ്യ മേഖലയെ വിറപ്പിച്ച നിപ വൈറസ്ബാധയുടെ ദുരന്തസ്മരണകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് നിപ വൈറസ് ബാധയേറ്റ് പേരാമ്പ്ര പന്തിരിക്കരക്കടുത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് മരിച്ചത്. 

സാബിത്ത് മരിക്കുമ്പോള്‍ നിപ വൈറസ് ബാധയാണെന്ന് ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിരുന്നില്ല. സഹോദരന്‍ സ്വാലിഹ് 12 ദിവസത്തിനു ശേഷം ഇതേ രോഗലക്ഷണങ്ങളോടെ മരിച്ചപ്പോഴാണ് ആരോഗ്യ വകുപ്പ് ഉണര്‍ന്നത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

നിപയില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആദ്യ ഇര സാബിത്തിന്റെ കുടുംബത്തിന് മാത്രം ഇതുവരെ സഹായധനമൊന്നും കിട്ടിയില്ല. ആശുപത്രിയില്‍ ചെലവായ 30,000 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, ബന്ധുക്കള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നിരവധി തവണ കയറിയിറങ്ങിയിട്ടും പണം ലഭിച്ചില്ല. 

നിപ ബാധിച്ച് മരിച്ച മറ്റുള്ളവര്‍ക്കെല്ലാം സഹായം നല്‍കി. സാങ്കേതികത്വത്തിന്റെ പേരില്‍ സാബിത്തിന്റെ മരണം സര്‍ക്കാര്‍ എഴുതിത്തള്ളി. ശാസ്ത്രീയ പരിശോധനകളിലൂടെ രോഗകാരണം തെളിയിക്കപ്പെട്ടില്ലെന്നതാണ് സഹായം നിഷേധിക്കാന്‍ സര്‍ക്കാര്‍ കണ്ടുപിടിച്ച കാരണം. സാബിത്തിന്റെ രോഗകാരണം കണ്ടെത്തേണ്ട ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത മറച്ചുവച്ച് കുറ്റം കുടുംബത്തിന്റെ തലയില്‍ വച്ച് സര്‍ക്കാര്‍ സഹായം നിഷേധിക്കുകയാണ്. 

സ്ഥലം എംഎല്‍എയും സംസ്ഥാന തൊഴില്‍-എക്‌സൈസ് മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്‍ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വരെ ഇവര്‍ സമീപിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സ്വാലിഹിനും പിതാവിനും ലഭിച്ച ധനസഹായം കൊണ്ടു മാത്രമാണ് ഈ കുടുംബം ഇതുവരെ പിടിച്ചുനിന്നത്. സാബിത്തിനു പുറമെ സഹോദരന്‍ സ്വാലിഹ്, പിതാവ് മൂസ മുസലിയാര്‍, പിതാവിന്റെ സഹോദരഭാര്യ മറിയം എന്നിവരെയാണ് നിപ മൂലം കുടുംബത്തിന് നഷ്ടമായത്.

 ആശുപത്രികളില്‍ വച്ചാണ് നിപ വൈറസ് ബാധയേറ്റ് മരണ സംഖ്യ വര്‍ദ്ധിച്ചതെന്ന് പിന്നീട് തെളിഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മികവിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതായിരുന്നു ഇത്.  പേരാമ്പ്ര ഗവ. താലൂക്കാശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം പകര്‍ന്നത്. മറ്റു അസുഖങ്ങള്‍ കാരണം ചികിത്സക്കെത്തിയവരെയാണ് നിപ വൈറസ് ബാധിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനെട്ടോളം പേര്‍ മരിച്ചു.  

പേരാമ്പ്ര താലൂക്കാശുപത്രിയില്‍ സാബിത്തിനെ ശുശ്രൂഷിച്ച നഴ്‌സ് ലിനിയുടെ മരണം നാടിനെ നടുക്കി. രോഗികളെ ചികിത്സിക്കുന്നവരെയും ശുശ്രൂഷിക്കുന്നവരെയും പോലും ഇത് ഭയചകിതരാക്കി. മെഡിക്കല്‍ കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അജന്യമോള്‍, മലപ്പുറം സ്വദേശി ഉബീഷ് എന്നിവരില്‍ നിപ ബാധ സ്ഥിരീകരിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.