Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലങ്കയിലെ സ്‌ഫോടനങ്ങള്‍; 60 മലയാളികള്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 27, 2019, 07:53 am IST
in Kerala

കൊച്ചി: മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട്  60 മലയാളികള്‍ നിരീക്ഷണത്തില്‍.  സ്‌ഫോടനം നടത്തിയ ഭീകര സംഘടനയായ തൗഹീദ് ജമാഅത്തുമായി ബന്ധമുണ്ടെന്ന്  സംശയിക്കുന്നവരാണ് ഇവര്‍. ഇവര്‍ നിരീക്ഷണത്തിലാണെന്ന കാര്യം സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായുള്ള മലയാള വീഡിയോ സന്ദേശവും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും  അടിസ്ഥാനമാക്കിയാണിപ്പോള്‍ അന്വേഷണം. 

ഐഎസിന്റെ നിഴല്‍ രൂപമായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ 60 മലയാളികളുണ്ട്. വണ്ടിപ്പെരിയാര്‍, പാലക്കാട്, തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.  സംസ്ഥാന പോലീസും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ നാഷണല്‍ തൗഹീദ് ജമാഅത്ത് 2016ല്‍ മധുരയിലും, നാമക്കലിലും ചേര്‍ന്ന രഹസ്യയോഗങ്ങളില്‍  ഈ അറുപതുപേരും പങ്കെടുത്തതായി  സംസ്ഥാന ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഐഎസില്‍ ചേര്‍ന്ന, ഇന്റര്‍പോള്‍ തേടുന്ന കാസര്‍കോട്ടുകാരായ ചിലര്‍ ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. ഇത് നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനാണെന്നാണ് ഏജന്‍സികളുടെ അനുമാനം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റ് ഐ എസ് പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും കൂടാതെ മലയാളം, തമിഴ്  ഭാഷകളിലും ഉണ്ടായിരുന്നു. ഒന്നുകില്‍ ഇത് കേരളത്തിലും തമിഴ്‌നാട്ടിലും തയാറാക്കിയത്, അല്ലെങ്കില്‍ ഒരേ സ്ഥലത്ത് ഈ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ഒരുക്കിയത്. രണ്ടായാലും ഉദ്ദേശ്യം കേരളത്തില്‍ സന്ദേശവും സംഘടനാശേഷിയും അറിയിക്കുകയെന്നതായിരുന്നു. 

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മലയാളി ബന്ധത്തിനും തെളിവുകള്‍ ലഭിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഈ മലയാളം വീഡിയോ പിന്നീട് പിന്‍വലിച്ചു. ശ്രീലങ്കയില്‍ വന്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എന്‍ഐഎ ശ്രീലങ്കയ്‌ക്ക് കൈമാറിയിരുന്നു. രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക്  സുരക്ഷിത താവളമായി  കേരളത്തെ ഉപയോഗിക്കുന്നതിനാലാണ് ഭീകരാക്രമണങ്ങള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കേരളത്തില്‍ നടത്താത്തതെന്ന് കരുതപ്പെടുന്നു.

ഹാഷിമിനും കേരള ബന്ധം

ന്യൂദല്‍ഹി:  ശ്രീലങ്കയില്‍ ചാവേറാക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷിം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഐഎസ് അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴി മൂന്നു വര്‍ഷമായി ഇയാള്‍ ഈ ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സൂചന. 

ദക്ഷിണേന്ത്യയില്‍ നിന്ന് ഐഎസ് അനുകൂലികളായ മുഹമ്മദ് ആഷിഖ്, ഇസ്മയേല്‍, ഷംസുദ്ദീന്‍, ജാഫര്‍ സാദിഖ് അലി, ഷംസുല്‍ ഹമീദ് എന്നിവരെ മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ സഹ്‌റാന്‍ ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ ചില സലഫി മൗലവിമാരുടെ പ്രസംഗങ്ങളും ഹാഷിമിന്റെ പ്രസംഗവും തമ്മില്‍ വലിയ സാമ്യതകള്‍ ഉണ്ടായിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.