Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാലിയന്‍വാലാബാഗിലെ വെടിയൊച്ചകള്‍ക്ക് നൂറാ@ിന്റെ മുഴക്കം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 13, 2019, 07:00 am IST
inIndia

ന്യൂദല്‍ഹി: വിശാലമായ മൈതാനത്തിന്റെ അങ്ങേത്തലയ്‌ക്കലെ ചുവരുകളില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയ പാടുകള്‍ ഇപ്പോഴുമുണ്ട്.   അവിടേക്ക് കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം കേണല്‍ ഡയറിന്റെ ആക്രോശവും പാഞ്ഞുവരുന്ന വെടിയുണ്ടകളുടെ ഭീതിപ്പെടുത്തുന്ന ശബ്ദവും.

കണ്ണുകളടച്ച് ശ്വാസമിറുക്കിപ്പിടിച്ച് ശ്രദ്ധിച്ചാല്‍ ഭാരത് മാതാ കീ ജയ് വിളിച്ച് പിടഞ്ഞു വീണ നൂറുകണക്കിന് സ്വാതന്ത്ര്യസമരഭടന്മാരുടെ ശബ്ദം നമുക്കവിടെ കേള്‍ക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയിട്ട് ഇന്ന് നൂറാണ്ട് തികയുന്നു. ഓരോ ദേശസ്‌നേഹിയുടേയും നെഞ്ചിലെ മാറാത്ത മുറിവാണ് ഒരു നൂറ്റാണ്ടിനിപ്പുറവും ജാലിയന്‍ വാലാബാഗ്. 

1919 ഏപ്രില്‍ 13; സ്വാതന്ത്ര്യസമര നേതാക്കളായിരുന്ന സത്യപാലിന്റെയും സൈഫുദ്ദീന്‍ കിച്‌ലിയുടേയും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ അമൃതസറിലെ സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ജാലിയന്‍ വാലാബാഗ് എന്ന മൈതാനിയില്‍ ആയിരക്കണക്കിന് സ്വാതന്ത്രസമരഭടന്മാര്‍ തിങ്ങിക്കൂടിയിരുന്നു. സമാധാനപരമായ പ്രതിഷേധമായിരുന്നു നിരായുധരായ അവരുടെ ലക്ഷ്യം. എന്നാല്‍ തൊട്ടുതലേദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ലംഘനം ആരോപിച്ച് കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ഇവിടേക്ക് കുതിച്ചെത്തുന്നു. 

ഇടുങ്ങിയ പ്രവേശന കവാടമുള്ള നാലുപാടും ഉയര്‍ന്ന കെട്ടിടങ്ങളും പത്തടിയിലേറെ ഉയരമുള്ള മതിലുകളും നിറഞ്ഞ മൈതാനത്തിലെ ഏക പ്രവേശന കവാടത്തിലൂടെ അകത്തേക്ക് കയറിയ സൈന്യം യാതൊരു മുന്നറിയിപ്പും നല്‍കാതെ വെടിവെയ്‌പ്പ് ആരംഭിച്ചു. സമരഭടന്മാരോട് പിരിഞ്ഞുപോകണമെന്ന് പോലും ആവശ്യപ്പെടാതെയായിരുന്നു വെടിവെയ്‌പ്പ്.

പത്തു മിനിറ്റ് നീണ്ട നടപടിയില്‍ 1650 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് ബ്രിട്ടീഷ് സൈനിക രേഖകള്‍ വ്യക്തമാക്കുന്നത്. അനുസരണയില്ലാത്ത ഇന്ത്യക്കാരെ ശിക്ഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നാണ് പിന്നീട് ഹണ്ടര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ കേണല്‍ ഡയര്‍ പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഡയറിനെ ബ്രിട്ടീഷ് സൈന്യം അവിടേക്ക് അയച്ചതെന്ന് വ്യക്തം. 

സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഒരിക്കലും വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും ആയിരത്തിയഞ്ഞൂറു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പതിനായിരത്തോളം പേര്‍ മൈതാനത്തുണ്ടായിരുന്നു. ഏഴു മാസം പ്രായമായ കുട്ടി അടക്കം 42 കുട്ടികള്‍ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടെന്ന് മദന്‍ മോഹന്‍ മാളവ്യ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൈതാനത്തിന്റെ അകത്തുള്ള കിണറ്റില്‍ നിന്ന് 120 മൃതശരീരങ്ങളാണ് കണ്ടെത്തിയത്. വെടിവെയ്‌പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാണരക്ഷാര്‍ഥം കിണറ്റില്‍ ചാടിയവരില്‍ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാ ക്രൂരതകളും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട സംഭവമായിരുന്നിട്ടും നൂറുവര്‍ഷം വേണ്ടിവന്നു ബ്രിട്ടന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിക്കാന്‍, 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.