Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

താമരശ്ശേരി ചുരമിറങ്ങുന്ന വെടക്കന്‍ സെല്‍ഫി

എമ്മെസ് by എമ്മെസ്
Apr 1, 2019, 04:04 am IST
in Vicharam

ഒടുവില്‍ ആ റോഡ് റോളര്‍ മ്മടെ താമരശ്ശേരി ചുരം ഇറങ്ങി വര്യാണ്… ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ തിരിഞ്ഞാല്‍ കൊക്കയല്ലെടൊ…. പറഞ്ഞിട്ട് കേള്‍ക്കണ്ടെ… യെച്ചൂരിയും പിണറായിയും സ്റ്റാലിനുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിച്ചിട്ടും ഫലമുണ്ടായില്ല. സ്മൃതിയെ പേടിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ഒടുവില്‍ വയനാട് ചുരം കയറുന്നു. കെപിസിസിയിലെ സുലൈമാന്മാരെല്ലാം കൂടി സ്പാനറുമായി ദല്‍ഹിക്ക് പോയത് എന്തിനാന്നാ വിചാരിച്ചത്….

പുള്ളിക്കാരനെ പ്രധാനമന്ത്രിയാക്കാന്‍ പ്രകടനപത്രിക പടച്ചുണ്ടാക്കിയ ഇടതന്റെ പരിശ്രമമാണ് പാഴാകുന്നത്. രാജ്യത്തൊരിടത്തും നിന്നാല്‍ പച്ച തൊടില്ലെന്ന് കൃത്യമായ ബോധ്യമുണ്ടായപ്പോഴാണ് ആവശ്യത്തിലധികം പച്ചയുണ്ടെന്ന് കുഞ്ഞൂഞ്ഞും ആന്റണിയുമൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ച വയനാട്ടിലേക്ക് എടുത്ത് ചാടാന്‍ മോന്‍ജി തയ്യാറാകുന്നത്. 

മോദിയുടെ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ രാഹുല്‍ജിക്ക് പറ്റിയ ഇടമാണ് വയനാടെന്ന് കേട്ടപ്പോഴേ തോന്നിയതാണ് അവിടെയിറങ്ങണമെന്ന്. എന്നാലും അമിത്ഷായെ വിശ്വസിക്കാന്‍ പ്രയാസമാണ്. അന്തരീക്ഷത്തിലും താമര വിരിയിക്കുന്ന പാര്‍ട്ടിയാണ്. പിന്നെ ലീഗും എസ്ഡിപിഐയും ആവശ്യത്തിന് മാവോയിസ്റ്റുകളും ഒക്കെ കൂടി ഉണ്ടെന്ന് കേട്ടതില്‍പ്പിന്നെയാണ് അല്പം ആശ്വാസമായത്. അപ്പൂപ്പന്‍ ചത്ത കുതിരയെന്ന് വിളിച്ചിട്ടുണ്ടെങ്കിലും ലീഗിന്റെ പച്ചയ്‌ക്ക് ഇപ്പോള്‍ മൊഞ്ച് കൂടുതലാണ്. അപ്പൂപ്പനറിയില്ലല്ലോ കൊച്ചുമോന്റെ വെപ്രാളം..

ബിജെപിയെയും മോദിയെയും തോല്‍പ്പിക്കാനാണ് രാഹുലിന്റെ ആഹ്വാനം. ആ ഒറ്റക്കാരണത്താലാണ് പിണറായി വിജയന്‍ കൂടെപ്പോയി വാളും ഊരിപ്പിടിച്ച് നിന്നത്. പണ്ട് വടിവാളിനിടയിലൂടെ നടന്നിട്ടുണ്ടെന്നൊക്കെ തള്ളിക്കയറ്റിയ കാലമൊക്കെ മാറി. സഖാവ് രാഹുല്‍ജി ഒപ്പമുണ്ടെങ്കില്‍ മോദിയെ ഒരു പാഠം പഠിപ്പിക്കാമെന്നായിരുന്നു പിണറായിയുടെ മനസ്സിലിരുപ്പ്. രാഹുല്‍ജിക്കായി മെനക്കെട്ടിരുന്ന് തയ്യാറാക്കിയ പ്രകടനപത്രികയില്‍ സര്‍ക്കാരുദ്യോഗത്തില്‍ നിന്ന് ആര്‍എസ്എസുകാരെ തുടച്ചുനീക്കുമെന്നൊക്കെ ആ ആവേശത്തില്‍ എഴുതിപ്പിടിപ്പിച്ചതാണ്. അമ്മാതിരി മോഹങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് രാഹുല്‍ജി വയനാട്ടിലേക്ക് വണ്ടി കയറുന്നത്. 

ഒരുമിച്ച് കണ്ട സ്വപ്‌നങ്ങളൊക്കെ ഇനിയെന്ത് ചെയ്യുമെന്ന അങ്കലാപ്പിലാണ് പിണറായിയും കൂട്ടരും. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കരാറൊപ്പിട്ട യെച്ചൂരി സഖാവ് ഇന്ന് കേരളത്തിലെത്തും. യെച്ചൂരിക്ക് വരാന്‍ പറ്റിയ ദിവസമാണ് ഏപ്രില്‍ ഒന്ന്. രാഹുലിന് പത്രിക സമര്‍പ്പിക്കാനും ഇതിനേക്കാള്‍ നല്ല ദിവസം വേറെയുണ്ടാവില്ല. ഒടുവില്‍ കേള്‍ക്കുന്നത്, രാഹുലിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കള്‍ ഗര്‍ജ്ജിക്കുന്നുവെന്നാണ്. 

എന്തെങ്കിലും കഴമ്പ് ആ പറയുന്നതിലുണ്ടെങ്കില്‍ ആ പാവം സുനീറിനെ പിന്‍വലിച്ച് യെച്ചൂരിയോ കാരാട്ട് കുടുംബക്കാരോ വയനാട്ടില്‍ വന്ന് വെയിലുകൊള്ളണം. അതല്ല മോദിയെ തകര്‍ക്കുകയാണ് ലക്ഷ്യമെങ്കില്‍ രാഹുലിനെ പിന്തുണച്ച് ഇടതുമുന്നണി സ്റ്റാന്റ് വിട്ടുപോകണം. ഇതൊരുമാതിരി കോടിയേരി ബാലേഷ്ണനെപ്പോലെ വീട്ടിനകത്ത് മന്ത്രവാദം, നാട്ടില്‍ നടന്ന് യുക്തിവാദം എന്ന പരുവത്തില്‍…. ശരിക്കും ഏതാ ഇനം എന്ന്  കൂടെനടന്ന് കൊടി പിടിക്കുന്നവര്‍ക്കെങ്കിലും മനസ്സിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം മുന്നണി നേതാക്കള്‍ക്കുണ്ട്.

എന്തായാലും ഇക്കുറി കുഞ്ഞൂഞ്ഞിനെ വെട്ടി ആന്റണിക്കാണ് രാഹുല്‍ജിയുടെ വരവറിയിക്കാന്‍ യോഗമുണ്ടായത്. ആ മുഹൂര്‍ത്തത്തിന്റെ രോമാഞ്ചത്തില്‍ നിന്ന് അദ്ദേഹം ഇനിയും മോചിതനായിട്ടില്ല. ശേഷിച്ച നേതാക്കന്മാരൊക്കെ രോമാഞ്ചമുണ്ടാക്കാനുള്ള പ്രയാസത്തിലാണ്. കോള്‍മയിരണിഞ്ഞ കോണ്‍ഗ്രസുകാരുടെ സിനിമാറ്റിക് ഡാന്‍സാണ് നാട്ടില്‍. അമ്മ സോണിയാജിയും പെങ്ങള്‍ജിയും അളിയന്‍ജിയുമൊക്കെ പെട്ടിയും തൂക്കി ജെസിബിയും ടിപ്പറുമായി വന്നിറങ്ങുന്നതിന്റെ ഉള്‍പ്പുളകം ഒന്നുവേറെയും. അമേത്തിയുടെ വിധി എഴുതിക്കഴിഞ്ഞ സ്ഥിതിക്ക് ഇത് വയനാടിന്റെ വിധിയെന്ന് കരുതിയാല്‍ തെറ്റ് പറയാനാവില്ലല്ലോ. ഇനി വയനാട്ടുകാര്‍ പറയേണ്ടി വരും, ”ദാ ഇപ്പ ശര്യാക്കിത്തരാം.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

World

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)
Kerala

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

India

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

ആന്ധ്രയില്‍ മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ 30,000 രൂപ, നാലാമത്തെ കുട്ടിക്ക് 40,000 രൂപ: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡു

ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനം പോരെന്ന് ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം, യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.