Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിസ്മയമായ് വിശ്വരൂപദര്‍ശനം

ഡോ.എന്‍.ഗോപാലകൃഷ്ണന്‍ by ഡോ.എന്‍.ഗോപാലകൃഷ്ണന്‍
Mar 21, 2019, 03:22 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നാല്‍പ്പത്തിയൊന്നാം ദശകം (പൂതനാശരീര ദഹനം) നന്ദഗോപര്‍ ഭീമാകാരിയായ പൂതനയുടെ ജഡം കണ്ട് അന്തം വിട്ടുപോയി. അങ്ങയാല്‍ പരിശുദ്ധമാക്കപ്പെട്ട പൂതനയുടെ ശരീരം ദഹിക്കുമ്പോള്‍ സുഗന്ധമാണുണ്ടായത്. പൂതന അങ്ങയെ കൊല്ലാത്തതില്‍ ഗോപന്മാരെല്ലാം ആഹ്ലാദിച്ചു. അമ്പാടിയില്‍ സന്തോഷം നിറഞ്ഞു. അങ്ങയുടെ പിഞ്ചുകോമള ശരീരവും ശബ്ദവും ഗോപസ്ത്രീകളെ ആനന്ദഭരിതരാക്കി. അമ്പാടിയിലെ ഓരോരുത്തനും ആനന്ദത്തില്‍ പങ്കെടുത്തു. അവിടുന്നടിയന്റെ രോഗം മാറ്റേണമേ ഗുരുവായൂരപ്പാ.

നാല്‍പ്പത്തിരണ്ടാം ദശകം: (ശകടാസുരവധം) ശിശുവായിരുന്ന അങ്ങയെ ശകടത്തിന്റെ രൂപത്തില്‍ (അങ്ങയുടെ ജന്മദിനത്തില്‍) കംസ നിര്‍ദ്ദേശപ്രകാരം, വധിക്കാന്‍ വന്ന ശകടാസുരനെ അങ്ങയുടെ മൃദുവായ കാലുകൊണ്ട് തന്നെ തകര്‍ത്ത്, വധിച്ചത് അമ്പാടിയിലുള്ളവരെ ഭയപ്പെടുത്തുകയും അതുപോലെ സന്തോഷിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു. പൂതനയെ നിഗ്രഹിച്ച അങ്ങയെ കണ്ടവര്‍ക്കാര്‍ക്കും സംശയം തോന്നിയതേയില്ല. അങ്ങയുടെ ജന്മദിനത്തിന് വന്ന വേദപണ്ഡിതര്‍ അങ്ങയെ അനുഗ്രഹിച്ചാഹ്ലാദിച്ച് യാത്ര പുറപ്പെട്ടു. അങ്ങെന്റെ രോഗത്തേയും 

ദുഃഖത്തേയുമകറ്റേണമേ.

നാല്‍പ്പത്തിമൂന്നാം ദശകം: (തൃണാവര്‍ത്താസുര വധം) ചുഴലിക്കാറ്റിന്റെ രൂപത്തില്‍ വന്ന തൃണാവര്‍ത്തന്‍ എന്ന അസുരനെ തോല്‍പ്പിച്ച് നിഗ്രഹിക്കാന്‍ അങ്ങയുടെ ശരീരത്തിന് അസാധാരണ ഭാരം വന്നു. ആ ഭാരത്തോടുകൂടി 

ചുഴലിക്കാറ്റായി വന്ന തൃണാവര്‍ത്താസുരന്റെ, മാറത്ത് ഒരപകടവും പറ്റാതെ കളിച്ചു ചിരിക്കുന്ന അങ്ങയുടെരൂപം 

കണ്ട് അമ്പാടിയിലെല്ലാവരും ആനന്ദിച്ചു. മഹാവിഷ്ണു തന്നെ നമ്മുടെ ഉണ്ണിയെ രക്ഷിക്കട്ടെയെന്നവര്‍ പ്രാര്‍ത്ഥിച്ചു. ഇപ്രകാരം വായുരൂപിയായ തൃണാവര്‍ത്താസുരനെ നിഗ്രഹിച്ച ഗുരുവായൂരപ്പാ വാതരോഗം കൊണ്ടുണ്ടായ എന്റെ വേദനകളും ദുഃഖങ്ങളും അകറ്റേണമേ എന്ന് അടിയന്‍ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു.

നാല്‍പ്പത്തിനാലാം ദശകം: (ശ്രീകൃഷ്ണന്റെ നാമകരണ ചടങ്ങ്) കംസനെ ഭയന്ന്, അങ്ങയുടെ നാമകരണം ആരുമറിയാതെ ഗര്‍ഗ്ഗനെക്കൊണ്ട് നടത്തിക്കാന്‍ നന്ദഗോപര്‍ തീരുമാനിച്ചു. ഗര്‍ഗമുനി സ്വര്‍ഗ സംതൃപ്

തിയോടെ അങ്ങയുടേയും ജ്യേഷ്ഠന്റെയും നാമകരണം അതീവ രഹസ്യമായി നിര്‍വഹിച്ചു. കൃഷ് എന്ന ധാതുവും ണ എന്ന അക്ഷരവും ചേര്‍ത്ത് പാപം ഇല്ലാതാക്കുന്ന അങ്ങേക്ക് കൃഷ്ണനെന്നു പേര്‍ നല്‍കി. കൂടാതെ വാസുദേവന്‍ എന്നിങ്ങനെയുള്ള നാമവും ജ്യേഷ്ഠന് രാമന്‍ എന്ന പേരും നല്‍കി. അങ്ങയെ സ്‌നേഹിച്ചു പൂജിക്കുന്നവന് ദുഃഖങ്ങളുണ്ടാകില്ലെന്നും ദ്രോഹിക്കുന്നവന് നാശമുണ്ടാകുമെന്നും ഗര്‍ഗ്ഗന്‍ പറഞ്ഞു. അങ്ങ് കാരുണ്യത്തിന്റെ നിറകുടമായിരിക്കുമെന്നും നന്ദഗോപനേയും കുടുംബാംഗങ്ങളേയും അറിയിച്ചിട്ടാണ് ഗര്‍ഗ്ഗന്‍ സ്വയം അനുഗ്രഹീതനായി യാത്രയായത്.

നാല്‍പ്പത്തിയഞ്ചാം ദശകം: (ശ്രീകൃഷ്ണന്റെ ബാലലീല) ശ്രീകൃഷ്ണന്റെ ഓട്ടവും ചാട്ടവും കളിയും ചിരിയും ഭക്ഷണം കഴിക്കലും പാലുകുടിക്കലും ബലരാമനും ഗോപബാലന്മാരും സ്ത്രീകളും ചേര്‍ന്ന് ബാല്യകാല കളികളും പാലും വെണ്ണയും കട്ടു തിന്നും, യാചിക്കുന്നതിനുപകരം ഗോപന്മാരുടെ വീട്ടില്‍നിന്നും വെണ്ണയെടുത്ത് തിന്നും. എല്ലാവരേയും സന്തോഷിപ്പിച്ച ഗുരുവായൂരപ്പാ എന്റെ രോഗശമനമുണ്ടാക്കേണമേ.

നാല്‍പ്പത്തിയാറാം ദശകം: (ശ്രീകൃഷ്ണന്‍ യശോദയ്‌ക്ക് വിശ്വരൂപ ദര്‍ശനം നല്‍കി) മണ്ണുവാരിത്തിന്ന് കളിച്ചു തിമര്‍ത്തു നടന്ന അങ്ങയോട് യശോദ വായ് തുറക്കാന്‍ ആജ്ഞാപിച്ചപ്പോള്‍, സകലമാന ലോകത്തേയും ചരാചരങ്ങളേയും വായ്‌ക്കുള്ളില്‍ അങ്ങ് യശോദയ്‌ക്ക് ദര്‍ശനമരുളി. എങ്ങനെയാണോ കൊഞ്ചിക്കൊണ്ട് അങ്ങ് യശോദയുടെ അടുത്തെത്തി, അമ്മയ്‌ക്ക് ആഹ്ലാദം പകര്‍ന്നത്, അതുപോലെ ഗുരുവായൂരപ്പാ അടിയനെ രക്ഷിച്ചാലും.

നാല്‍പ്പത്തിയേഴാം ദശകം:(ഉരലിലെ ബന്ധനം) തൈരുകടഞ്ഞു കൊണ്ടിരിക്കെ പാലു കുടിക്കാന്‍ അമ്മയുടെ മടിയില്‍ കിടന്ന് അങ്ങ്, അമ്മയെഴുന്നേറ്റുപോയ ദേഷ്യാഭിനയത്തില്‍ തൈരുകുടം ഉടച്ച് ഓടിപ്പോയ അങ്ങയെ പിടിച്ചുകെട്ടാനൊരുമ്പെട്ട് ഓടിത്തളര്‍ന്ന യശോദയുടെ മുന്നില്‍ കരുണാമയനായി തന്നെ ഉരലില്‍ കെട്ടാനായി നിന്നുകൊടുത്ത അങ്ങെന്റെ രോഗം ശമിപ്പിക്കേണമേ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

India

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

Travel

കുറഞ്ഞ ബജറ്റ് മതി ദേ ഇങ്ങോട്ടേയ്‌ക്ക് യാത്ര പോകാൻ ! ഉത്തരാഖണ്ഡിലെ ഈ വ്യത്യസ്തമായ സ്ഥലങ്ങൾ ആരെയും ആകർഷിക്കും

Kerala

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചു

Kerala

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

പുതിയ വാര്‍ത്തകള്‍

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies