Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനയ്‌ക്കും ആരോഗ്യത്തിനും കൂവളം

ഉമ by ഉമ
Mar 7, 2019, 05:27 am IST
in Samskriti

അലൗകികതയുടെ പ്രതീകമാണ് സത്വഗുണ സമ്പന്നമായ കൂവളം. മഹാദേവന് ഏറെ പ്രിയപ്പെട്ട പൂജാദ്രവ്യം. ശിവപ്രീതിക്ക് കൂവളം കൊണ്ടുള്ള അര്‍ച്ചനയില്‍ കൂടുതലൊന്നും വേണ്ടെന്നാണ് വിശ്വാസം. കൂവളം അര്‍ച്ചിച്ചാല്‍ ജന്മാന്തര പാപങ്ങള്‍ തീരും. വാടിയതായാലും കൂവളം അര്‍ച്ചനയ്‌ക്ക് എടുക്കുന്നതില്‍ തെറ്റില്ല. ശിവമല്ലി, ശിവദ്രുമം എന്നീ പേരുകളിലും കൂവളം അറിയപ്പെടുന്നു.  

മൂന്നായി പിരിഞ്ഞ രൂപത്തിലുള്ള കൂവളത്തിന്റെ ഇല മൂര്‍ത്തിത്രയത്തെയും  ശിവന്റെ ത്രിനയനങ്ങളെയും സൂചിപ്പിക്കുന്നു. ഇതു നട്ടു വളര്‍ത്തിയാല്‍ കാശിമുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തുല്യമത്രേ. ആയിരം പേര്‍ക്ക് അന്നദാനംനടത്തിയ ഫലവും സിദ്ധിക്കും.  ഗംഗയില്‍ നീരാടിയ ഫലം ലഭിക്കും.  ഭാദ്രത്തിലെ ഒമ്പതാം ദിവസം പാലാഴിമഥനത്തിനിടെ പ്രത്യക്ഷയായ ലക്ഷ്മീദേവി കൂവളത്തിലയില്‍ വിശ്രമിച്ചെന്ന ഐതിഹ്യവും കൂവളത്തിന്റെ മാഹാത്മ്യത്തിന് പവിത്രത കൂട്ടുന്നു. ഈ പുണ്യവൃക്ഷത്തിന്റെ മഹത്വമുണര്‍ത്തുന്ന മറ്റൊരു  ഐതിഹ്യവുമുണ്ട്. 

ഒരിക്കല്‍ ഒരു രാത്രിയില്‍  ശിവഭകതനായ ഒരു  വേടന്‍ വഴി തെറ്റി കാട്ടിലൂടെ അലഞ്ഞു. പുലിയുടെ ഗര്‍ജ്ജനം കേട്ടു ഭയന്ന അവന്‍ ഓടി അടുത്തു കണ്ടൊരു കൂവള മരത്തില്‍ കയറി. രാത്രി മുഴുവന്‍ മരത്തില്‍ കഴിഞ്ഞു. പുലിയില്‍ നിന്ന് രക്ഷ നേടാന്‍ കൂവളത്തിന്റെ ഇല പറിച്ച് ശിവനാമം ചൊല്ലി ഇലകള്‍ താഴേക്കിട്ടു. മരത്തിലിരുന്ന് ഉറങ്ങിപ്പോയ വേടന്‍ ഉണര്‍ന്നപ്പോള്‍  താഴെ  ആയിരക്കണക്കിന് ശിവലിംഗങ്ങള്‍ കണ്ടു. കൂവളത്തിലയെടുത്ത്  പൂജിച്ചതിനാല്‍ ഭഗവാന്‍ സംപ്രീതനായി വേടനെ ആപത്തില്‍ നിന്ന് രക്ഷിച്ചതായാണ് കഥ.

ക്ഷേത്രങ്ങളില്‍ കൂവളാര്‍ച്ചന നടത്തുമ്പോള്‍ ഭക്തര്‍ ബില്വാഷ്ടകം ചൊല്ലുന്നത് നല്ലതത്രേ.പൂജാദി കര്‍മങ്ങളില്‍ മാത്രമേ കൂവളം ഉപയോഗിക്കാവൂ. ഇതിന്റെ തടി വിറകായോ, മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിച്ചാല്‍ ശിവകോപത്തിന് കാരണമാകും. വീടിന്റെ  തെക്ക്, പടിഞ്ഞാറ് ദിശകളില്‍ കൂവളം നടുന്നത് ഐശ്വര്യദായകമാണ്. 

കൂവളം പരിപാലിച്ചാല്‍ സര്‍വ്വാനുഗ്രഹങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടില്‍ വളര്‍ത്തുന്ന കൂവളം നശിക്കാതെ നോക്കണം. അത് കുടുംബാംഗങ്ങള്‍ക്ക് ദോഷമാണ്.  നട്ടുവളര്‍ത്തിക്കഴിഞ്ഞാല്‍ അതങ്ങനെ വളരും. ഇതിന്റെ ചുവട്ടില്‍ വിളക്കു കൊളുത്തുന്നത് ശ്രേഷ്ഠമാണ്. കൂവളവൃക്ഷം പെട്ടെന്നൊന്നും നശിച്ചു പോകില്ല. മാസങ്ങളുടെ ആദ്യദിനം, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കള്‍ ദിവസങ്ങളിലൊന്നും കൂവളം പറിക്കരുത്. കൂവളത്തില പറിക്കുന്നതിനുമുണ്ട് നിഷ്ഠ. ഒരിക്കലും വൃക്ഷക്കൊമ്പ് ഒടിച്ചെടുക്കരുത്. തല്ലിപ്പൊട്ടിച്ചും ഇലകളെടുക്കരുത്. വലിയ മരമെങ്കില്‍ കയറി പറിച്ചെടുക്കാം.  

ഒരുപാട് ഔഷധഗുണങ്ങളുള്ള കൂവളം നല്ലൊരു വിഷശമനിയാണ്. വല്വാദി ഗുളിക ഇതില്‍ നിന്നാണ് ഉണ്ടാക്കുന്നത്. കൂവളത്തിന്റെ വേരാണിതിന് ഉപയോഗിക്കുന്നത്. കൂവളം പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.