Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യാര്‍ഥിയും അധ്യാപകനും

സുദര്‍ശന്‍byസുദര്‍ശന്‍
Feb 20, 2019, 03:19 am IST
inSamskriti

ഭഗവദ്ഗീത ഉപദേശിക്കപ്പെടുന്നത് ഒരു ക്ലാസ് മുറിയിലാണെന്ന് പറയാം. അധ്യാപകന്‍ ശ്രീകൃഷ്ണനാണ്. മികച്ച വിദ്യാര്‍ഥി അര്‍ജ്ജുനനും. വിശാലമായി പറഞ്ഞാല്‍ ഭഗവദ്ഗീതയുടെ പശ്ചാത്തലം ഒരു വിശ്വവിദ്യാലയത്തിലാണ് -യൂണിവേഴ്‌സിറ്റിയില്‍. സിദ്ധാന്തവും പ്രയോഗവും (തിയറിയും പ്രാക്ടിക്കലും) നടക്കുന്ന സ്ഥലം. വിവിധവിഷയങ്ങളില്‍ പഠനം, പഠിപ്പിക്കല്‍. ആയോധനകലയിലെ വിവിധ വിഭാഗങ്ങള്‍, ഇവയ്‌ക്കെല്ലാം പ്രത്യേകം ഗുരുക്കന്മാര്‍ (ഫാക്കല്‍റ്റികള്‍).

പഠിതാക്കള്‍. പ്രതിരോധമാര്‍ഗം, അടവുനയം, യുദ്ധതന്ത്രം, ആസൂത്രണം, തുടങ്ങിയവയുടെ പഠനവും പരീക്ഷണവും നടക്കുന്നിടം. പഠിച്ചവര്‍ നിര്‍ണായക പരീക്ഷയുടെ  വക്കില്‍. അവസാനനിമിഷം ഒരു മികച്ച വിദ്യാര്‍ഥിക്കുണ്ടായ സമ്മര്‍ദത്തിന്റെ പിരിമുറുക്കം മാറ്റുകയാണ് സമര്‍ത്ഥനായ ഒരു അധ്യാപകന്‍. മറ്റാര്‍ക്കുമില്ലാത്ത പ്രത്യേകത ആ വിദ്യാലയത്തില്‍ ഈ അധ്യാപകനും വിദ്യാര്‍ഥിക്കും ഉണ്ട്. അതുകൊണ്ടുതന്നെ ഇരുവരും പ്രത്യേകം ശ്രദ്ധേയരാകുന്നു.

എങ്ങനെയാവണം മികച്ച അധ്യാപകന്‍, ഗുരു? എങ്ങനെയാവണം ശിഷ്യന്‍? കോടിക്കണക്കിന് പടയാളികള്‍ നിരന്ന  കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനനു മാത്രമാണ് സംശയം ഉണ്ടായത്. അര്‍ജുനന്‍ മാത്രമാണ് അത് ചോദിച്ചത്.  ഒട്ടേറെ  ജ്ഞാനികളായ  ഗുരുക്കന്മാര്‍ ഉണ്ടായിട്ടും, അവരെല്ലാം അര്‍ജ്ജുനനെ പഠിപ്പിച്ചവരായിട്ടും, നേരിട്ട് തനിക്ക്  ആയുധാഭ്യാസം നല്‍കിയിട്ടില്ലാത്ത,  യുദ്ധത്തില്‍ ആയുധം കൈകൊണ്ട് തൊടില്ല എന്ന പ്രതിജ്ഞയെടുത്ത,  ശ്രീകൃഷ്ണനോടാണ് അര്‍ജുനന്‍ സംശയം ചോദിച്ചത്. പ്രിന്‍സിപ്പലിനോട് വിദ്യാര്‍ഥി സംശയം തീര്‍ക്കുന്നു!

 യുദ്ധം രാജ്യഭരണാവകാശം നേടാനാണ് എന്നറിഞ്ഞാണ് ഇരുവശവും പോരാളികള്‍ നിരന്നത്. അധികാരം സംബന്ധിച്ച് ഇരുപക്ഷത്തും ഉണ്ടായിരുന്നവര്‍ക്കുള്ള കേവല അറിവാണ് അവരെ യുദ്ധക്കളത്തില്‍ എത്തിച്ചത്. ആ അറിവിനപ്പുറം ഇരുപക്ഷത്തും ഉള്ളത് ബന്ധുക്കളാണ്, അവരെ കൊന്നും വെന്നും നേടുന്ന രാജ്യഭരണ അവകാശം എന്തിന്? എങ്ങനെ? എന്ന സംശയത്തിലൂടെയാണ്, കേവല അറിവിന് അപ്പുറമുള്ള അറിവിലേക്കുള്ള ആ വഴിയിലാണ്,  അര്‍ജുനന്‍ യഥാര്‍ത്ഥ വിദ്യാര്‍ഥി ആകുന്നത്. ക്ലാസ്മുറിക്കപ്പുറം നടത്തിയ ചിന്തകളിലാണ്, പരമമായ അറിവറിയാനുള്ള പ്രേരണയിലാണ് അര്‍ജ്ജുനന് സംശയം ജനിച്ചത്. അത് തുറന്നു ചോദിച്ചതാണ്, തനിക്ക്  അറിവില്ലെന്ന സത്യം പ്രകടിപ്പിച്ചതാണ്, ആ വിദ്യാര്‍ത്ഥിയുടെ വിജയം; സംശയം നിശ്ശേഷം തീര്‍ക്കാന്‍ ശേഷിയുള്ള  മികച്ച അധ്യാപകനെ കണ്ടെത്തിയതും. 

വിദ്യാര്‍ഥിയുടെ ഭൗതിക-ആത്മീയ സംശയങ്ങള്‍ക്ക് ആധികാരികതയോടെ,  സുവ്യക്തമായി, സ്പഷ്ടമായി, ഉദാഹരണസഹിതം, വിവരിക്കേണ്ടവ വിവരിച്ചും സൂചി പ്പിക്കേണ്ടത് സൂചിപ്പിച്ചുമാത്രവും ബോധ്യപ്പെടുത്തി കൊടുത്തതുവഴിയാണ് ശ്രീ കൃഷ്ണന്‍ മികച്ച ഗുരു, അധ്യാപകന്‍ ആയത്. 

ഗീതയുടെ  ഓരോ അധ്യായവും മികച്ച പാഠആസൂത്രണങ്ങളാണ് (ലസണ്‍ പ്ലാനുകള്‍ ). വിദ്യാര്‍ഥിക്ക് സംശയം ജനിപ്പിച്ച്  പരിഹരിക്കുകയാണ് മികച്ച അധ്യാപകന്‍ ചെയ്യുന്നത്. ആ സംശയങ്ങളാണ് അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍. അധ്യാപകന്റെ ഉദാഹരണം കാണിക്കലാണ് പതിനെന്നാമത്തെ അധ്യായം-വിശ്വരൂപദര്‍ശനം. അറിയാനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് ഓരോയോഗങ്ങള്‍ -സാംഖ്യം, കര്‍മ്മം , ജ്ഞാനം, രാജവിദ്യ, വിഭൂതി, പുരുഷോത്തമം, ഭക്തി തുടങ്ങിയവ.  

അധ്യാപകന്‍ സര്‍വജ്ഞന്‍ ആകണം.  ഏത് സംശയവും തീര്‍ക്കാന്‍  ശാസ്ത്രവും (സയന്‍സ്) ശാസ്ത്രാനന്തരവും (പോസ്റ്റ് സയന്‍സ്), യുക്തിയും അറിഞ്ഞിരിക്കണം. ഇവയൊക്കെ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പഠിക്കണം.  പഠിതാവിന്റെ  ജ്ഞാന-വിജ്ഞാന ദാഹം തീര്‍ക്കണം.  അതിനൊക്കെ തികച്ചും യോഗ്യനാണ് താനെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തണം;  അധ്യാപകനെ വിദ്യാര്‍ത്ഥി അറിയണം. അങ്ങനെ ഏറ്റവും മികച്ചതിലേക്ക് വിദ്യാര്‍ത്ഥിയുടെ ലക്ഷ്യം എത്തിക്കണം.  പത്താം അധ്യായത്തില്‍, അര്‍ജുനന്റെ ആ നീണ്ട ചോദ്യത്തിന് കൃഷ്ണന്‍ പറഞ്ഞ ഉത്തരത്തിലെ ഗീതാ പാഠം അതാണ്.

(അടുത്തത്: എല്ലാം എന്നില്‍ നിന്ന് )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.