Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാധ്യത കുന്നുകൂടുന്നു; ജീവന്‍ കവര്‍ന്ന് കാര്‍ഷിക മേഖല

സല്‍ജി.പി.എന്‍ by സല്‍ജി.പി.എന്‍
Feb 18, 2019, 07:50 am IST
in Kerala

കട്ടപ്പന: എല്ലാ ശരിയാക്കും എന്ന് ഏറെ കൊട്ടിഘോഷിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പാളിച്ചകള്‍ തുറന്ന് കാട്ടി ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.  പ്രളയത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയെത്തിയ 2019, കര്‍ഷക കുടുംബങ്ങള്‍ക്ക് കണ്ണീര്‍ക്കാലമാണ് നല്‍കുന്നത്. പുതുവര്‍ഷം പിറന്ന ശേഷം ഇടുക്കിയില്‍ കടക്കെണി മൂലം ഇതുവരെ ജീവനൊടുക്കിയത് അഞ്ച് കര്‍ഷകരാണ്. ഇതില്‍ നാല് പേരും ഇടുക്കി താലൂക്കിലായപ്പോള്‍ മൂന്നും വാത്തിക്കുടി പഞ്ചായത്തിലാണ്. അതില്‍ രണ്ട് മരണം ചെമ്പകപ്പാറ മേഖലയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍.

ജനുവരി രണ്ടിന് കടബാധ്യതയെ തുടര്‍ന്ന് മുരിക്കാശ്ശേരി മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) എന്ന യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെ ഇറക്കിയ കൃഷി പ്രളയത്തില്‍ നശിച്ചതിന് പിന്നാലെ കെഎസ്എഫ്ഇയുടെ ജപ്തി നോട്ടീസ് വന്നതോടെ മാനക്കേട് ഭയന്നായിരുന്നു ആത്മഹത്യ. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവനെ (68) ആ മാസം തന്നെ 29ന് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. 3ന് ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തുന്നത്. ഒമ്പതിന് ആണ് അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62) വിനെ പുരയിടത്തിലെ കൊക്കോമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ നക്കരയില്‍ ശ്രീകുമാര്‍ (59) ആത്മഹത്യ ചെയ്തത്.  കഞ്ഞിക്കുഴി പഞ്ചായത്തിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

കലിതുള്ളിയെത്തിയ കാലവര്‍ഷവും പ്രളയവും ജില്ലയിലെ നാലില്‍ മൂന്ന് ഭാഗം കൃഷിയും കവര്‍ന്നിരുന്നു. ഇതിന് പിന്നാലെ കാര്‍ഷിക വിലയിടിവും ഉത്പാദനക്കുറവും, കീടബാധയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. പ്രളയത്തിന് ശേഷം ജാതി ഉള്‍പ്പെടെയുള്ളവ ഇലപൊഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണ്. മൂപ്പെത്താതെ കായ്‌കള്‍ കൊഴിയുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പ്രധാന കൃഷികള്‍ ജാതി, കൊക്കോ, കുരുമുളക,് റബര്‍ എന്നിവയാണ്. കൊക്കോയ്‌ക്ക് പൂവ് പിടിക്കുന്നില്ല, കുരുമുളക് വേരോടെ നശിക്കുന്നു. ഏലത്തിനൊഴികെ മറ്റ് നാണ്യവിളകള്‍ക്കൊന്നും വിലയില്ല. ബാങ്കുകളില്‍ നിന്ന് ലോണെടുത്തും  കടംവാങ്ങിയുമാണ് കര്‍ഷകര്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെയുള്ളവ നടത്തുന്നത്. കൃഷി ചതിക്കില്ല എന്ന പ്രതീക്ഷയില്‍ വീണ്ടും വീണ്ടും ലോണെടുത്ത് കൃഷി നടത്തും. അവസാനം ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാത്ത അവസ്ഥയിലാകും. മേരിഗിരിയിലെ യുവകര്‍ഷകനായ സന്തോഷിന്റേയും, ശനിയാഴ്ച മരിച്ച ശ്രീകുമാറിന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.