Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സമാധാനത്തിന്റെ അതിര്‍ത്തിവാതില്‍ തുറക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 10:43 am IST
in Special Article

സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധം ആവശ്യമാണെന്നു പറയുന്ന ഇന്നത്തെക്കാലത്ത് സമാധാനം എന്ന വാക്കുപോലും അതിശയമുണ്ടാക്കുന്നതാണ്. എന്നാലും സന്മനസുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നപോലെ എവിടെ സമാധാനം ഉണ്ടായാലും അത് നല്ലകാര്യം. ഒക്ടോബര്‍ 15ന് അത്തരമൊരു സമാധാനത്തിന്റെ നല്ലൊരു വര്‍ത്തമാനം ലോകത്തിനു കേള്‍ക്കാനായി. ഐക്യരാഷ്‌ട്ര സഭയും സിറിയയും ഇസ്രയേലും ചേര്‍ന്ന് ഖുനീത്‌റ അതിര്‍ത്തി മാര്‍ഗം തുറന്നുകൊടുത്തത് അന്നാണ്.

ഐക്യരാഷ്‌ട്ര സഭയുടെ യുദ്ധ നിരോധന നിരീക്ഷണ സേനയുടെ നിര്‍ദേശാനുസരണമാണ് ഈ അതിര്‍ത്തി തുറക്കല്‍ നടന്നിരിക്കുന്നത്. റഷ്യന്‍ പ്രതിരോധസേന കഴിഞ്ഞ കുറെ ആഴ്ചകളായി ഐക്യരാഷ്‌ട്ര സഭയെ മുന്നില്‍ നിര്‍ത്തി സിറിയയേയും ഇസ്രയേലിനേയും അതിര്‍ത്തി തുറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി സിറിയന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന വിമോചനക്കാരും അവരെ പിന്‍താങ്ങുന്നവരും കൂടി ഖുനീത്‌റ നഗരം പിടിച്ചടക്കിയിരിക്കയായിരുന്നു. 

എന്നാലതു സിറിയതന്നെ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുക്കുംമുന്‍പ്  ഗോലാന്‍ കുന്നിലേക്കുള്ള സഞ്ചാരവാതില്‍ അടച്ചിടുകയായിരുന്നു. സിറിയയില്‍ ഏഴുവര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ തന്നെ ഭാഗമാണ് വിമോചനക്കാരുടെ ഈ പിടിച്ചടക്കലും. എന്നാല്‍ സിറിയക്കും ഇസ്രയേലിനുമിടയില്‍ കൈവന്ന ഈ സമാധാനശ്രമം ലോകം സന്തോഷത്തോടെ തന്നെയാണ് നോക്കിക്കാണുന്നത്. 

1967 ല്‍ ആറ് ദിവസ യുദ്ധത്തോടെ ഇസ്രയേല്‍ ഗോലാന്‍കുന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പതിറ്റാണ്ടുകളായി നടക്കുന്ന സംഘര്‍ഷം ചരിത്രത്തിന്റെ ഭാഗമാണ്. സിറിയയുമായി പ്രശ്‌നങ്ങളൊന്നും ഇസ്രയേലിന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ചില ആഴ്ചകള്‍ക്കു മുന്‍പ് സിറിയയിലെ ഇറാന്‍ കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ മിസൈല്‍വിട്ടത് വലിയ സംഘര്‍ഷത്തിന് സാധ്യത തെളിയിച്ചിരുന്നു. സിറിയക്കുവേണ്ടി റഷ്യയും ഇറാനും അവിടെ ഇടപെടുന്നത് ഇസ്രയേലിനു സുഖിച്ചിരുന്നില്ല. പ്രത്യേകിച്ചും ഇറാന്റെ ഇടപെടല്‍. ഇറാന്‍ അവിടെ ആയുധംശേഖരിക്കുന്നുവെന്നും അത് തങ്ങള്‍ക്കു പ്രശ്‌നമാകും എന്നതിന്റെ പേരിലുള്ള ഒരു മുന്നറിയിപ്പും കൂടിയായിരുന്നു ഇസ്രയേലിന്റെ ഈ ആക്രമണം.

തുടര്‍ന്ന് സിറിയയുടെ കൈയ്യബദ്ധത്തില്‍ അവിടെത്തന്നെ ഒരു റഷ്യന്‍ സൈനിക വിമാനം തകരുകയും പതിനഞ്ചോളം സൈനികര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഇതിനുത്തരവാദികള്‍ ഇസ്രയേലാണെന്നും ഫലം അനുഭവിക്കുമെന്നുവരെ റഷ്യ പറയുകയുണ്ടായി. ഇത് പുതിയൊരു യുദ്ധത്തിലേക്കുവരെ നയിക്കപ്പെടാമെന്നുവരെ ലോകം ഭയന്നിരുന്നു. ആ സ്ഥാനത്താണിപ്പോള്‍ വലിയൊരു സമാധാന ശ്രമം ഈ രാജ്യങ്ങള്‍വഴിതന്നെ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷേ താല്‍ക്കാലികമാകാം ഈ സമാധാനം എന്നു തോന്നാമെങ്കിലും അതും ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നാമ്പായിക്കൂടെന്നില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

Football

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.