Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാദുരന്തത്തിന്റെ ബാക്കിപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:20 am IST
in Vicharam

നാടിനെ നടുക്കിയ മഹാപ്രളയത്തിന് ഒരറുതി വന്നപ്പോള്‍ ആ ദുരന്തത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളായി. വീഴ്ച, ജാഗ്രതക്കുറവ് എന്നീ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അവയുണ്ടാക്കിയ പ്രത്യാഘാതം അനുഭവിച്ചവര്‍ക്കേ അറിയൂ. സര്‍വ്വസ്വവും നഷ്ടപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ആ നാളുകളെ നിസ്സാരമായ വാക്കുകളിലൂടെ വിലയിരുത്തുമ്പോള്‍, ഉത്തരവാദികളെ നാളേയ്‌ക്കുള്ള ഒരു മാതൃകയാക്കി നിയമത്തിന് മുന്നിലെത്തിക്കുവാനുള്ള ആര്‍ജ്ജവം ആരുകാണിക്കും?

രക്ഷാപ്രവര്‍ത്തനം, ശുചീകരണം, പുനരധിവാസം എന്നീ മൂന്ന് ഘട്ടങ്ങളില്‍ ആദ്യഘട്ടം ഒരുവിധം പൂര്‍ത്തിയാക്കി. ശുചീകരണവും നടക്കും. നടന്നല്ലേ മതിയാവൂ. എന്നാല്‍ പുനരധിവാസമെത്തുമ്പോള്‍ കേരളത്തിന്റെ സ്ഥായിയായ സ്വഭാവങ്ങള്‍ കാണേണ്ടി വരും. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കും വാസയോഗ്യമല്ലാതായി തീര്‍ന്നവര്‍ക്കും ഒരു പരിഹാരം എന്നുണ്ടാകും? അതുവരെ അവരെ ആര് സംരക്ഷിക്കും?

പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും നശിച്ചവര്‍ക്കും അവ വീണ്ടും നേടുവാന്‍ എന്ന് ധനസഹായം ലഭിക്കും? ആ സഹായത്തിനായി അവര്‍ അനന്തമായി കാത്തരിക്കുമോ? ഇനി സഹായം നല്‍കുമ്പോള്‍ രാഷ്‌ട്രീയ വേര്‍തിരിവും സ്വജനപക്ഷപാതവും അഴിമതിയും ഇല്ലെന്ന് ആര് ഉറപ്പു വരുത്തും?. നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും കണ്ടു വരുന്ന ഈ സ്വഭാവ വിശേഷങ്ങള്‍ ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

അതില്ലാതാക്കുവാനുള്ള ഇച്ഛാശക്തി ഭരണകൂടം പ്രകടിപ്പിക്കുമോ? ഇപ്പോഴുണ്ടായ ദുരിതം ആര്‍ക്കും തീരാദുരിതമാകാതിരിക്കട്ടെ. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുവാന്‍ വിവിധ വകുപ്പുകള്‍ ഒന്നായി പ്രവര്‍ത്തിച്ചെ മതിയാകു. അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

ടി. സംഗമേശന്‍, തൃശൂര്‍

മന്ത്രിയുടെ നടപടി വിമര്‍ശന വിധേയം

സംസ്ഥാനമൊട്ടാകെ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിച്ചപ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ വനം മന്ത്രി കെ.രാജു ജര്‍മ്മിനിയില്‍ പോയത് അത്യതികം വിമര്‍ശന വിധേയമാണ്. 

ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ മന്ത്രിമാര്‍ കാട്ടുന്ന ഇത്തരം അനാസ്ഥകള്‍ ജനങ്ങളോടു തന്നെയുള്ള വെല്ലുവിളിയാണ്. മന്ത്രിയെ തിരിച്ചു വിളിച്ചപ്പോഴും താന്‍ ചെയ്ത കാര്യം തെറ്റാണെന്നു തോന്നുന്നില്ല എന്ന ധാര്‍ഷ്ട്യത്തിലാണ് മന്ത്രി ഇപ്പോഴും. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. 

 

റഹ്മാന്‍, കോഴിക്കോട്‌

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.