Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനാഥമായ ഹാസ്യസാമ്രാജ്യം

Janmabhumi Online by Janmabhumi Online
Aug 15, 2018, 06:22 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഹാസ്യകുലത്തില്‍ കുഞ്ചനുശേഷമുളളവരില്‍ ഒരാള്‍കൂടി യാത്രയായി. നേരത്തേ സഞ്ജയന്‍പോയിരുന്നു. ഇപ്പോള്‍ കവി ചെമ്മനം ചാക്കോയും. വാള്‍മൂര്‍ച്ചയുള്ള വാക്കുകളാല്‍ സാമൂഹ്യവിമര്‍ശനത്തിനായി കവിതയെ പണിതെടുത്ത ജനകീയ കവിയാണ് ചെമ്മനം. 

നര്‍മത്തിലെഴുതുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് ഉറപ്പുകൂടുമെന്ന ബോധ്യത്തില്‍ കവിതയെ ഇത്തരമൊരു മാനത്തിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു കവി ചെമ്മനം. കവിതയും ലേഖനങ്ങളും കഥയും ബാലസാഹിത്യവുമായി അന്‍പതോളം രചനകള്‍ ചെമ്മനം രചിച്ചിട്ടുണ്ട്. അതിലേറേയും കവിതകളാണ്. ഇരുപത്തി മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്. 1947 ല്‍ പ്രകാശിതമായ വിളംബരമാണ് ആദ്യകൃതി. 

കവിതകളേറേയും ഹാസ്യരസപ്രദമായിരുന്നു. സമൂഹത്തിലെ പുഴുക്കുത്തിനെതിരേയും വസ്തുതകളുടെ സ്വാഭാവികതയ്‌ക്കുമായി ഹാസ്യം ഉപയോഗിക്കാമെന്ന തിരിച്ചറിവില്‍നിന്നാണ് ചെമ്മനം ഹാസ്യകവിതകള്‍ എഴുതിയത്. സ്വാനുഭവങ്ങളുടെ സമ്മര്‍ദങ്ങളാണ് ഇത്തരം കവിതകള്‍ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. ലളിതവും വികാരപരവുമായ ഭാഷയില്‍ സര്‍വസാധാരണമായവാക്കുകളിലൂടെയാണ് ചെമ്മനം എഴുതുന്നത്. ഇത്തരം ജനകീയ സവിശേഷതകളാണ് അദ്ദേഹത്തെ ജനങ്ങളുടെ കവിയാക്കിയത്. ഓരോആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കേറിയിറങ്ങി ശരീരവും മനസും തേഞ്ഞുപോകുന്ന ശരാശരി മലയാളികളുടെ അവസ്ഥയാണ് ആളില്ലാക്കസേരകള്‍ എന്ന രചനയ്‌ക്ക് ആധാരം. ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസില്‍ കേറിയിറങ്ങി അപമാനവും വേദനയും സഹിച്ചതിന്റെ പ്രതിഷേധക്കുറിപ്പായിരുന്നു ഈ കവിത. വലിയ ചലനമാണ് ഇക്കവിത അന്നുണ്ടാക്കിയത്. അതുപോലെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പടലപിണക്കത്തിനെതിരെ എഴുതിയതാണ് ഉള്‍പ്പാര്‍ട്ടി യുദ്ധം എന്ന കവിത. നല്ലൊരുഭാഷാസ്‌നേഹിയായിരുന്ന ചെമ്മനം എന്നും മലയാളത്തിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയുംചെയ്ത വ്യക്തിയാണ്. അതുകൊണ്ടുതന്നെ മലയാള ഭാഷയെ കുറച്ചുകാണിക്കുന്ന ഒന്നിനോടും സന്ധിയാല്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്. അമ്മയ്‌ക്കു പകരം മമ്മി എന്നു വിളിക്കുന്നതിനെ ചെമ്മനം എതിര്‍ത്ത് കവിത എഴുതിയത്. മമ്മി എന്നു തന്നെയാണ് ആ കവിതയുടെപേര്. മമ്മി എന്നാല്‍ മൃതദേഹം, മരവിച്ചത് എന്നര്‍ഥത്തിലാണ് കവിതയിലെ പ്രയോഗം. 

വൈക്കത്ത് ജനിച്ചു വളര്‍ന്ന ചെമ്മനം ചാക്കോ അരനൂറ്റാണ്ടുകാലം തിരുവനന്തപുരത്തായിരുന്നു താമസം. കുറെക്കാലമായി എറണാകുളത്തായിരുന്നു. അങ്ങനെ കൊച്ചിക്കാനുമായി കവി.  മലയാള കവിതയിലെ ഹാസ്യസാമ്രാജ്യത്തിന്റെ സിംഹാസനമാണ് ചെമ്മനം ചാക്കോയുടെ വിടപറച്ചിലോടെ ഒറ്റപ്പെട്ടത്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം
India

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

Article

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

Kerala

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

പുതിയ വാര്‍ത്തകള്‍

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

ആറന്മുളയെ തകര്‍ക്കരുത്

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

ആദ്യം ആത്മപരിശോധന, എന്നിട്ടാകാം പണിമുടക്ക്

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies