Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുറകാമിയുടെ നോവലിനു നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 10:04 am IST
in Literature

ഹരുകി മുറകാമിയുടെ പുതുനോവല്‍ കടുത്ത സെന്‍സര്‍ഷിപ്പിന് ഇരയാകുന്നു. എഴുത്തുലോകത്തെ വന്‍ സെലിബ്രിറ്റിയായ ജാപ്പാനീസ് നോവലിസ്റ്റ് മുറകാമിയുടെ അടുത്തിടെ ഇറങ്ങിയ കില്ലിംങ് കമന്റേറ്റര്‍ എന്ന നോവലാണ് ബുക് ഷോപ്പുകളില്‍ നിന്നും പുസ്തകോത്സവങ്ങളില്‍ നിന്നും പിന്‍വലിക്കാനുള്ളകൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നത്. 

ഇന്‍ഡീസന്റ് മെറ്റീരീയല്‍സ് എന്നൊരു വിഭാഗത്തില്‍പ്പെടുത്തിയാണ് നോവല്‍ സെന്‍സര്‍ ഷിപ്പിനുവിധേയമാകുന്നത്. ഹോംങ്കോങ്ിലെ പുസ്തകോത്സവങ്ങളില്‍ നിന്നും നോവല്‍ നീക്കുന്നതിനെക്കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. പുസ്തകത്തിലെ അതി ലൈംഗികതയെക്കുറിച്ചുളള പരാമര്‍ങ്ങള്‍ കുട്ടികളെ വഴിതെററിക്കുമെന്ന വിമര്‍ശനമാണ് സെന്‍സര്‍ഷിപ്പിനു വഴിതെളിക്കുന്നത്.

ചൈനീസ് ഭാഷയില്‍ പ്രസിദ്ധീരിച്ചിട്ടുളള നോവല്‍ പതിപ്പിനെക്കുറിച്ച് ഹോങ്കോംങ് വാരികയില്‍ കഴിഞ്ഞാഴ്ചയാണ് ഈ രീതിയിലുളള വാര്‍ത്തകള്‍ വന്നത്. കഴിഞ്ഞ ശരത്കാലത്ത് യു.കെയില്‍ പ്രസിദ്ധീകരിച്ച കില്ലിംങ് കമന്റേറ്റര്‍ക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. പ്രണയത്തേയും ഏകാന്തതയേയുംകുറിച്ചുള്ള ഇതിഹായ യാത്ര എന്നൊക്കെ പുകഴ്‌ത്തിയാണ് നോവലിനെക്കുറിച്ചു പറഞ്ഞിരുന്നത്. ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്കു മുന്നില്‍ പാതിരായ്‌ക്കാണ് നോവലിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്നത്. 

പുസ്തകത്തിന്റെ മുന്‍-പിന്‍ കവറുകളില്‍ പതിനെട്ടു വയസുകാര്‍ക്കും അതിനുമുകളിലുള്ളവര്‍ക്കും വായിക്കാനുള്ളത്  എന്ന് പ്രത്യേകം രേഖപ്പെടുത്തിയ ഒരു ചുറ്റിക്കെട്ടുവേണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  അതുകൂടാതെ തയ്വാനിലേയും ചൈനയിലേയും ചില പ്രധാന പുസ്തക പ്രസാധകര്‍ ഹോംങ്കോങിലെ പുസ്തകോത്സവത്തില്‍ നിന്നും നോവല്‍ മാറ്റുന്നതിനെക്കുറിച്ച് അതിന്റെ സംഘാടകരുമായി സംസാരിച്ചു കഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ ഒരു സംഘടന കുട്ടികളുടെ പുസ്തകങ്ങള്‍പോലും ഹോംങ്കോങ്ങിലെ ലൈബ്രറികളിലെ അലമാരകളില്‍നിന്നും മാറ്റാനായി സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.

അതിനും കാരണമായി പറഞ്ഞത് ലൈംഗികത തന്നെയാണ്. എങ്ങനെയാണ് പുസ്തകങ്ങളില്‍ ലൈംഗികത ചിത്രീകരിക്കുന്നതെന്നും അത് എത്രത്തോളം അനുവദനീയമാണെന്നുംകൂടി ഇപ്പോള്‍ നോവലിനെക്കുറിച്ച് ആശങ്കപ്പെടുന്ന ചൈന അറിയിക്കണമെന്ന് വിമര്‍ശനത്തോടെ പെന്‍ ഇന്റര്‍ നാഷണല്‍ അടുത്തകാലത്ത് യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

India

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.