Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുവപ്പ്-ജിഹാദി അവിശുദ്ധ സഖ്യത്തിന്റെ വഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 07:15 am IST
in Kerala

ചെങ്ങന്നൂരില്‍ സഹായിച്ചത് മറയില്ലാതെ

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലടക്കം സിപിഎം  എസ്ഡിപിഐയുടെ നിര്‍ലോഭ പിന്തുണ പരസ്യമായി സ്വീകരിച്ചിരുന്നു.  എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 

വീടുകളില്‍ കയറിയിറങ്ങി വോട്ടു തേടിയും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചും വര്‍ഗീയ വികാരമിളക്കി വിട്ടായിരുന്നു ഇത്തരം സംഘടനകള്‍ പരസ്യമായി ഇടതുപക്ഷത്തിനു വേണ്ടി രംഗത്തിറങ്ങിയത്. ഫാസിസത്തിനെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ ഇടതുപക്ഷം ജയിക്കണമെന്നായിരുന്നു പൊതു മുദ്രാവാക്യം. മാന്നാര്‍ പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആദ്യമായി ഇടതുപക്ഷം മുന്നിലെത്തിയതും ഇക്കൂട്ടരുടെ സഹായത്തോടെയാണ്. 

പ്രചാരണ സമയത്ത് പല കാര്യങ്ങളിലും സിപിഐയും സിപിഎമ്മും ഭിന്നതയിലായിരുന്നെങ്കിലും എസ്ഡിപിഐ അടക്കമുള്ള വര്‍ഗീയ, തീവ്രവാദ സംഘടനകളുടെ വോട്ട് വേണമെന്നതില്‍ ഒരേ അഭിപ്രായമായിരുന്നു. മാണിയുടെ വോട്ട് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ആര്‍എസ്എസ്സിന്റെ വോട്ട് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രസ്താവനാ യുദ്ധം നടത്തിയെങ്കിലും എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് സംഘടനകളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജവം കാട്ടിയില്ല. പരസ്പരാശ്രിത സംഘടനകളായാണ് ഇടതുമുന്നണിയും എസ്ഡിപിഐയും പ്രവര്‍ത്തിച്ചത്.

ഈരാറ്റുപേട്ടയിലും ധാരണ

കോട്ടയം: എസ്ഡിപിഐയുമായി രഹസ്യധാരണയില്‍ സിപിഎം അധികാരത്തില്‍ എത്തിയ നഗരസഭയാണ് ഈരാറ്റുപേട്ട. കഴിഞ്ഞ മെയ് മാസത്തില്‍ ജനപക്ഷവുമായി തെറ്റിപ്പിരിഞ്ഞതോടെ ഇവിടെ സിപിഎമ്മിന് ഭരണം നഷ്ടമായി. 

ഏറെക്കാലം മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ യുഡിഎഫ് ആയിരുന്നു ഇവിടെ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ ജനപക്ഷവുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് മത്സരിച്ചത്. കൂടെ എസ്ഡിപിഐയുടെ പരോക്ഷ പിന്തുണയും  ലഭിച്ചു. ഇങ്ങനെയാണ് ആദ്യമായി ഈരാറ്റുപേട്ടയില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്.

തെരഞ്ഞെടുപ്പില്‍ 28 അംഗസഭയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. എല്‍ഡിഎഫും ജനപക്ഷവും ചേര്‍ന്ന്-13, യുഡിഎഫ്-11, എസ്ഡിപിഐ-4 എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. നഗരസഭയിലെ നിര്‍ണായക ചര്‍ച്ചകളിലും ഇതായിരുന്നു എസ്ഡിപിഐ നിലപാട്. വോട്ടിംഗ് വരുന്ന ഘട്ടങ്ങളിലെല്ലാം എസ്ഡിപിഐ വിട്ടുനിന്ന് എല്‍ഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. സിപിഎം പ്രദേശിക നേതൃത്വവും എസ്ഡിപിഐയുമായി നടത്തിയ രഹസ്യധാരണയിലാണ് ഭരണം നിലനിര്‍ത്തി പോന്നിരുന്നത്.

എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് യുഡിഎഫിന്റെ പ്രമേയം വിജയിച്ചത്. 15 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.