Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇന്ന് അച്ഛന്‍ വിളി കൂടുതല്‍ മധുരോദാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 04:44 pm IST
in Lifestyle

ഇന്നു ലോകം മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതാവും അച്ഛാ എന്ന മക്കള്‍വിളി. ലോകം ആകമാനമുള്ള മക്കള്‍ അവരുടെ ഭാഷയില്‍ അച്ഛാ എന്നു വിളിക്കുമ്പോള്‍ അതിന് ഇന്ന് എന്നത്തേക്കാളും മധുരമുണ്ടാകും. കാരണം ഇന്ന് അച്ഛന്‍ ദിവസമാണ്. തിരക്കിനിടയില്‍ മക്കള്‍ ഒരു പക്ഷേ കൂടുതല്‍ വിളി മറന്ന ഈ വാക്കിന് ,സന്തോഷത്തേക്കാള്‍ കരച്ചില്‍ ഒതുക്കുന്ന നെഞ്ചകത്തിന് കൂടുതല്‍ തണുപ്പനുഭവപ്പെട്ടേക്കാം ഇന്ന്. അമ്മയ്‌ക്ക് വാവിട്ടു കരയാനും ആനന്ദബാഷ്പം ഒഴുക്കാനും കഴിയുമ്പോള്‍ അതെല്ലാം എന്തു ചെയ്യണമെന്നറിയാതെ, അതെന്തു വികാരമാണെന്നുകൂടി ഒരു നിമിഷം അറിയാതെ മുഴുവന്‍ വാടുന്ന അച്ഛന്റെ മഹത്വത്തിനായി  ആ മക്കള്‍ വിളി വലിയൊരാശ്വാസത്തിന്റെ തൂവല്‍ വിശറിയായി മാറും.

അമ്മയാണ് എല്ലാം. പക്ഷേ അച്ഛനും എല്ലാമാണ്. പകുത്തു നല്‍കുന്ന രീതികള്‍ പലതാകാമെങ്കിലും സ്‌നേഹവാത്സല്യങ്ങളുടെ കാവലാളാണ് രണ്ടുപേരും. അതു രണ്ടുവിധത്തിലുമാകാം രണ്ടുപേരും പ്രകടിപ്പിക്കുക. അമ്മ തുറന്നും അച്ഛന്‍  അമര്‍ത്തിയും. അമ്മയ്‌ക്കു മാത്രം മക്കള്‍ക്ക് നല്‍കാവുന്നതുണ്ട്.അച്ഛനുമുണ്ടാകും.പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ അതൊന്നും ചിലപ്പോള്‍ കഴിയാത്ത അച്ഛന്‍മാരുണ്ടാകാം. പക്ഷേ അത്തരം ജാഗ്രതയും കരുതലും പല രീതിയില്‍ കണ്ടെന്നുവരാം. തല്ലുന്നത് അമ്മയാവും. തടുക്കുന്നത് അച്ഛനും. പക്ഷേ അച്ഛനു പറ്റാത്തത് അമ്മയ്‌ക്കാവുന്നുണ്ടെന്ന് അച്ഛന്‍ കരുതുന്നുണ്ടാകും. കാരണം ശിക്ഷിച്ചും വളര്‍ത്തണം മക്കളെയെന്നതാണ് അച്ഛന്റെ തത്വവും.

അഞ്ചാളുള്ള വീട്ടില്‍ ഇന്ന് ആറാള് പണിയെടുത്താല്‍പ്പോലും തികയാത്ത സാധാരണ കുടുംബത്തില്‍ അച്ഛനുമാത്രമാകും ഒരുപക്ഷേ ഉദ്യോഗം.അപ്പോള്‍ അമ്മയുടെ കരുതലിലായിരിക്കും മക്കള്‍. അന്തിയാവോളം വെയിലും മഴയും തണുപ്പുമേറ്റെത്തുന്ന അച്ഛന് നേരം കൂടുതലുണ്ടാവില്ല മക്കളെ ലാളിക്കാന്‍. അങ്ങനെ സാന്നിധ്യം കുറഞ്ഞുപോകുന്നവരുണ്ട്. ആ കുറവ് മക്കള്‍ കുറ്റമായി കാണരുത്.

ദൂരേയും വിദേശത്തും ജോലിചെയ്യുന്ന അച്ഛനില്‍ ഉണ്ടാകും മക്കളുംകൂടെയുള്ള കുടുംബം.അതു മനസില്‍ കണ്ടും കേട്ടുമായിരിക്കും അച്ഛനുണരുക. ഉറങ്ങുക. അതുകൊണ്ട് ദൂരെയുള്ള അച്ഛനോടുള്ള സ്്‌നേഹം അകലെയായിപ്പോകരുത് മക്കള്‍ക്ക്. അമ്മ ഉറങ്ങാത്ത വീടുണ്ടാകും. അമ്മയെ ഉറക്കി അച്ഛനുറങ്ങാത്ത വീടുകളുമുണ്ടാകും അനേകം.

         കരുതലിന്റെ ഇടവും വലവുമായി മക്കള്‍ക്കെപ്പോഴും അച്ഛനുമമ്മയും ഉണ്ടാകും. അല്ലാത്തവരുണ്ടാകാം. അത് അപൂര്‍വം. പ്രപഞ്ചത്തിലുള്ള എല്ലാത്തിനും അപൂര്‍വം എന്നു പറയുന്ന ഒന്നുണ്ട്. അതുപോലൊരു അപൂര്‍വം. അമ്മയ്‌ക്കു പകരം മറ്റൊന്നില്ലെന്നു നാം പറയും. അതുപോലെ തന്നെയാണ് അച്ഛനും. അമ്മയോടുള്ള സ്‌നേഹം അച്ഛനോടു കുറഞ്ഞുപോയോ എന്ന് ചില മക്കള്‍ നിഷ്‌ക്കളങ്കമായി വ്യസനിക്കുമ്പോഴാണ് അവര്‍ക്ക് മനസിലൊരു ഉറപ്പുകിട്ടാന്‍ അച്ഛനെയാണെനിക്കിഷ്ടം എന്നു അവര്‍ പറഞ്ഞുപോകുന്നത്. അച്ഛന്റെ സ്‌നേഹക്കുറവുകൊണ്ട് ഒരു മക്കളും നശിച്ചുപോയിട്ടില്ല. ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് അച്ഛനെ മനസിലാക്കാത്തതുകൊണ്ടാണ്. അതിനാല്‍ അച്ഛനെ കൂടുതല്‍ അറിയാനായി ഈ ദിനം അച്ഛാ…എന്ന് നമുക്ക് കൂടുതല്‍ വിളിക്കാം, ഉച്ചത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.