Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ രോഗം പടര്‍ത്തിയത് ഇഎംഎസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 04:05 am IST
in Vicharam

ജമ്മു കശ്മീരിലെ എട്ടു വയസ്സുകാരിയുടെ ദാരുണമായ അന്ത്യം കേരളത്തിലെ ഹിന്ദുക്കളെ ആക്രമിക്കാനുള്ള ആയുധമായത് എങ്ങനെയാണ്? ഭാരതത്തില്‍ എത്രയോ  ദാരുണ സംഭവങ്ങള്‍ അരങ്ങേറുന്നു. ഈ അടുത്ത നാളില്‍ കേരളത്തില്‍ത്തന്നെയല്ലേ ഒരു ഗര്‍ഭിണിയുടെ ഉദരത്തില്‍ കിടന്ന ശിശുവിനെ ഒരു സംഘം കമ്മ്യൂണിസ്റ്റുകള്‍ ചവിട്ടിക്കൊന്നത്? കൊല്ലപ്പെടുന്നവരുടെ ജാതിയും മതവും നോക്കി കലാപം നടത്താനാണെങ്കില്‍ കേരളത്തില്‍ത്തന്നെ നിത്യവും വര്‍ഗീയ ലഹളകള്‍ നടത്തേണ്ടി വരുമല്ലോ? അത് സംഭവിക്കുന്നില്ലെങ്കില്‍, ചിലത് മാത്രം വര്‍ഗീയ പ്രശ്‌നമാക്കി ആളിപ്പടര്‍ത്തുന്നുവെങ്കില്‍ അത് രോഗം വേറെയാണ്. ആ രോഗം പടര്‍ത്തിയത് ഇ.എം.എസ്. നമ്പൂതിരിപ്പാടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ്. അവരുടെ കരവലയത്തില്‍ വളര്‍ന്ന തീവ്രവാദ സംഘടനകളാണ്. 

കേരളത്തില്‍ ഇക്കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ എന്ന വ്യാജേന അക്രമം നടന്നത് എവിടെയൊക്കെയാണ്, എങ്ങനെയൊക്കെയാണ്? ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി, ഹിന്ദുവാണോ എന്ന് ചോദിച്ചറിഞ്ഞ് അടിച്ചു തകര്‍ത്തു. ക്ഷേത്രങ്ങള്‍ തകര്‍ത്തു. കശ്മീരിലെ ഭീകരവാദികളെപ്പോലെ പോലീസിനെതിരെ കല്ലേറു നടത്തി. തെരുവില്‍ തീ ആളിക്കത്തിച്ച് ഭീതി സൃഷ്ടിച്ചു. ഇതും കശ്മീരില്‍ പതിവായിരുന്നു. 

എവിടെയൊക്കെയാണ് ഈ അക്രമങ്ങള്‍ അരങ്ങേറിയത്? ജനസംഖ്യാ അനുപാതം മാറിയ ഇടങ്ങള്‍ എന്തുകൊണ്ടാണ് കലാപ കേന്ദ്രങ്ങളായത്? തെരുവില്‍ തെറി വിളിച്ചും വെല്ലുവിളിച്ചും ഭീഷണി സൃഷ്ടിച്ചത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമായ സ്ഥലങ്ങളിലാണോ? എന്തുകൊണ്ടാണ് മുസ്ലീം മത നേതൃത്വം ഈ അക്രമിക്കൂട്ടങ്ങളെ തടയാതിരുന്നത്? എന്തുകൊണ്ടാണ് മതേതരത്വവും മതസൗഹാര്‍ദ്ദവും പറയുന്ന മറ്റു മുസ്ലീം സംഘടനകള്‍ തങ്ങളുടെ ഹിന്ദു സഹോദരങ്ങളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്ന് ഈ പിഴച്ചവരെ തടയാതിരുന്നത്? (അവര്‍ തെറ്റാണ് ചെയ്തതെങ്കില്‍, അതോ ശരിയെന്ന് മനസ്സിലുണ്ടോ?) എന്തുകൊണ്ട്  സന്മനസ്സുള്ള മുസ്ലീങ്ങള്‍ തങ്ങളുടെ മക്കളെ ഇത്തരം നീച കര്‍മ്മങ്ങളില്‍ നിന്ന് വിലക്കുന്നില്ല? പൗരനു സുരക്ഷയും സ്വാതന്ത്ര്യവും കൊടുക്കേണ്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്തുകൊണ്ട് പോലീസിനെ നോക്കുകുത്തിയാക്കി? മതേതരത്വവും ജനാധിപത്യവും തങ്ങളുടെ കുത്തകയാണെന്നു വാതോരാതെ പറയുന്ന മറ്റു കക്ഷികള്‍ വാലും ചുരുട്ടി മാളത്തിലൊളിച്ചത് എന്തിനാണ്? 

ഇതൊരു സൂചനയായി കരുതാമോ? മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നിടത്ത് ഹിന്ദുക്കള്‍ സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നാണോ? ആയുധമെടുക്കുകയും അടരാടുകയും ചെയ്യണോ ജീവിക്കാന്‍? 1921 ലെ മാപ്പിള ലഹളയില്‍ നാടു വിട്ട് ഓടിപ്പോയ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ കുടുംബത്തിന്റെ ഗതികേട് ഇപ്പോള്‍ അവശേഷിക്കുന്ന ഹിന്ദു കുടംബങ്ങളും അനുഭവിക്കണമെന്നാണോ? (താനും കുടുംബവും ഓടിയ പോലെ എല്ലാവരും അനുഭവിക്കട്ടെ എന്ന ഹീന ബുദ്ധി?) ഉത്തരം പറയേണ്ടത് ഇവിടത്തെ രാഷ്‌ട്രീയ നേതൃത്വവും മുസ്ലീം മത നേതൃത്വവുമാണ്. അവരുടെ ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു കേരളത്തിലെ ഹിന്ദുക്കളുടെ നിലനില്‍പ്പും സുരക്ഷയും ആരുടെ കൈകളിലെന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Music

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

Entertainment

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.