Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധുവിന്റെ മരണം; കൊന്നവരെക്കാള്‍ ക്രൂരത കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് നുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 02:37 am IST
in Kerala

പാലക്കാട്: അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ കൊലപാതകം പട്ടിണിയുടെ പരിണിത ഫലമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ശുദ്ധനുണ.മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്  ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചതിന്റെ സ്വാഭാവിക പ്രതികരണമെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

 സര്‍ക്കാര്‍ വകുപ്പുകളുടെ വീഴ്‌ച്ച ബോധപൂര്‍വം മറച്ചുവച്ച സര്‍ക്കാര്‍,മധു ചികിത്സ മുടക്കിയതുകൊണ്ടാണ് മനോരോഗിയായി തുടരേണ്ടിവന്നതെന്ന് കോടതിയെ തെറ്റിധരിപ്പിക്കുകയാണ് ചെയ്തത്. മധുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം മധുവിന്റെയും വീട്ടുകാരുടെയും തലയില്‍ കെട്ടിവക്കാനുള്ള ശ്രമവും സത്യവാങ്മൂലത്തിലുണ്ട്.

മധുവിന്റെ അമ്മ മല്ലി അങ്കണവാടിയിലെ ഹെല്‍പ്പറും ഒരു സഹോദരി അങ്കണവാടി വര്‍ക്കറുമാണ്.മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ജീവനക്കാരനാണ്.അതുകൊണ്ട് പട്ടിണി കിടക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ സത്യവാങ്ങമൂലത്തിലെ  പ്രധാന വാദം.2012 മുതല്‍ 2014വരെ മധുവിന് വിഷാദ രോഗത്തിന് ചികിത്സ നല്‍കിയിരുന്നു.പിന്നീട് ഇയാള്‍  ചികിത്സ മുടക്കിയതാണെന്നാണ് വകുപ്പ് ഡയറക്ടര്‍ പുകഴേന്തി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ചിണ്ടക്കി ഊരിലെ വീട്ടില്‍ നിന്നിറങ്ങി മല്ലീശ്വരന്‍ മലയിലെ വനത്തില്‍ കഴിയുന്ന മധുവിന് മൂന്ന് വര്‍ഷം മനോരോഗത്തിനുള്ള ചികിത്സ മുടങ്ങിയെങ്കില്‍ അതിന്റെ പ്രഥമ ഉത്തരവാദി പട്ടികവര്‍ഗവകുപ്പാണെന്ന് സര്‍ക്കാര്‍ മനപൂര്‍വം മറന്നു. മധുവിനെ പോലെ മനോരോഗമോ,വിഷാദരോഗമോ ബാധിച്ച 500ഓളം പേരുടെ കണക്ക് പട്ടിക വര്‍ഗവകുപ്പിന്റെ കൈയിലുണ്ട്.ഇവരുടെ ആരോഗ്യവിവരങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട്  ഓരോമാസവും തയ്യാറാക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്.

ചികിത്സ മുടങ്ങിയ മധുവിനെ തുടര്‍ ചികിത്സക്ക് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമം.വനവാസികള്‍ക്ക് പ്രത്യേക ചികിത്സ പദ്ധതി ഉണ്ടെന്നിരിക്കെ അത് നിഷേധിക്കുകയും വിശക്കുമ്പോള്‍ ഭക്ഷണമെടുത്തവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് തെറ്റല്ലെന്ന സന്ദേശം നല്‍കുന്നതുമാണ് സത്യവാങ്മൂലമെന്ന ആരോപണവും ശക്തമാണ്. 

എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് അട്ടപ്പാടിയിലാണെന്നാണ് വാദം. അങ്ങനെയെങ്കില്‍ മാസംതോറും കൂടുന്ന ജാഗ്രതാസമിതി യോഗങ്ങളില്‍ മധുവിന്റെ രോഗവും ചികിത്സയും ചര്‍ച്ചചെയ്യേണ്ടതാണ്. അതുണ്ടായില്ലെന്നത് പഞ്ചായത്ത് ഭരണസമിതിയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും വീഴ്ചയാണെന്നും അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ക്ക് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിയവര്‍ പറയുന്നു.ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയ നടപടി കൊലപാതകത്തോളം വലിയ ക്രൂരതയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.