Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ റിവര്‍വാലി മിനി ഡാം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥമൂലം നഷ്ടമായത് 131 കോടിയുടെ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:00 am IST
in Kottayam

പാലാ: ജനങ്ങള്‍ക്ക് സേവനം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതോടെ നഷ്ടമായത് 131 കോടിയുടെ പദ്ധതി. കൊടുംവരള്‍ച്ചയില്‍ നിന്ന് ജില്ലയെ ആകെ സംരക്ഷിക്കുമെന്ന വിലയിരുത്തുന്ന റിവര്‍വാലി പദ്ധതിയുടെ ഭാഗമായ മിനി-ഡാം നിര്‍മ്മാണമാണ് കാലതാമസം കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

മൂന്നിലവിലെ കട്ടിക്കയത്ത് മീനച്ചിലാറിന് കുറുകെ മിനിഡാം നിര്‍മ്മിച്ച് കനാല്‍ വഴി വെള്ളം എടുക്കുന്നതിനും മീനച്ചിലാറിനെ വേനല്‍ക്കാലത്തും നീരൊഴുക്കോടെ സംരക്ഷിക്കുന്നതിനുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത്. കെ.എം. മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താതെ ജില്ലാ ഭരണകൂടം പദ്ധതിയെ അവഗണിക്കുകയായിരുന്നു. 

ജലവിഭവ വകുപ്പ് വിഭാവനം ചെയ്ത പദ്ധതി രണ്ട് ചീഫ് എഞ്ചിനീയമാര്‍ 2013ലാണ് നിര്‍ദ്ദിഷ്ട ഡാം പദ്ധതിക്കുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് സര്‍ക്കാരിന് നല്‍കിയത്. മീനച്ചില്‍ താലൂക്കിലെ ഉയര്‍ന്ന പ്രദേശമായ മീനിനലവ് കട്ടിക്കയത്ത് ഡാം നിര്‍മ്മിച്ച് വന്‍തോതില്‍ ജലം സംഭരിച്ച് വേനല്‍കാലത്ത് കനാല്‍വഴി വിതരണ ചെയ്യുകയായിരുന്നു ലക്ഷ്യം.

1000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും പദ്ധതി വഴി സാധിക്കുമായിരുന്നു. വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍കല്ലിലേക്കുള്ള പ്രധാന പാതയിലാണ് നിര്‍ദ്ദിഷ്ട ഡാം നിര്‍മ്മിക്കാന്‍ അംഗീകാരം ലഭിച്ചിരുന്നത്. ശക്തമായ വേനല്‍മഴ ലഭിക്കുന്ന ഈ മേഖലയില്‍ വേനലിലും വെള്ളം ശേഖരിക്കാന്‍ കഴിയുമെന്നാതാണ് പ്രത്യേകത. മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ ലഭ്യതയും ഉറപ്പാക്കാമായിരുന്നു. 

ഡാം പദ്ധതിയുടെ റിസര്‍വേയര്‍ പ്രദേശത്ത് റവന്യൂ പുറമ്പോക്ക് ഭൂമിയാണ് ഉള്ളത്. 27 പേരുടെ കൈവശത്തിലാണ് നിലവില്‍ ഈ സ്ഥലം കിടക്കുന്നത്. കൂടാതെ അഞ്ച് പേരുടെ ഭൂമി വിലകൊടുത്തു വാങ്ങേണ്ടതായും ഉണ്ട്. യു.വി. ജോസ് ജില്ലാ കളക്ടറായിരുന്ന കാലത്ത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ശ്രമം നടത്തിയതൊഴിച്ചാല്‍ ജില്ലാ ഭരണകൂടം പിന്നീട് ചെറുവിരല്‍ അനക്കിയിട്ടില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയവരും കെടുകാര്യസ്ഥത തുടരുകയായിരുന്നു. 

പദ്ധതി പുനര്‍ജ്ജീവിക്കാന്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുകയും പുതിയ ഭരണാനുമതി ലഭിക്കേണ്ടതുമുണ്ട്. കൂടാതെ രാഷ്‌ട്രീയ തീരുമാനവും ലഭിക്കണം.

2014ല്‍ 131 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. വേനല്‍ കടുത്തതോടെ മലയോര പ്രദേശങ്ങളിലും നാട്ടിന്‍പുറങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി തുടങ്ങിയതോടെ പല മേഖലയില്‍ നിന്നും റിവര്‍വാലി പദ്ധതിക്കായി മുറവിളി ഉയര്‍ന്നു കഴിഞ്ഞു.

മൂന്നിലവിന്റെ പ്രദേശവാസികളും പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. ഇപ്പോള്‍ കുടിവെള്ളമില്ലെന്ന പരാതി പറയുന്നവരും പദ്ധതിക്ക് തുരങ്കംവെക്കും വിധം സമ്മര്‍ദ്ദം ചെലുത്തിയതായി ആക്ഷേപമുണ്ട്. ജില്ലാ വികസന സമിതിയും പദ്ധതി അവലോകനവും എല്ലാം കൃത്യമായി നടക്കുന്നുണ്ടെങ്കിലും താത്പര്യം കാണിക്കേണ്ടവര്‍ ശ്രദ്ധചെലുത്താത്തത് ശ്രദ്ധേയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Kerala

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.