Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

യാത്രയുടെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 05:15 pm IST
in Literature

സുഖകരമാകുന്നതു മാത്രമല്ല സഫലമാകുന്നത്.വേദന തിന്നു വേദനതന്നെ സുഖമായിത്തീരുന്നതും സഫലമാണ്.31 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജനുവരി ആറിന് യാത്രയായ കവി എന്‍.എന്‍.കക്കാട് വേദനയുടെ ആഹ്‌ളാദത്തില്‍നിന്നാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച കവിതകളിലൊന്നായ സഫലമീയാത്ര തന്നത്.വര്‍ഷങ്ങളായി കക്കാടിന്റെ കവിതാ ഇടം ഒഴിഞ്ഞുകിടക്കുന്നുവെങ്കിലും അത് എക്കാലത്തേക്കും പൂരിപ്പിക്കാന്‍ ഈ സഫലമീ യാത്ര എന്ന ഒറ്റക്കവിതമാത്രം മതിയാകും.

       പ്രകൃതിയും മനുഷ്യനും അതിന്റെ സമസ്തഭാവങ്ങളും ഇടകലര്‍ന്നൊരു ആയുസിന്റെ കഴമ്പുള്ളതിനാലാണ് സഫലമീ യാത്ര എന്ന കവിത നിത്യഹരിതമാകുന്നത്.ജീവിതത്തോട് അത്രമേല്‍ പ്രണയവും ഒപ്പം ലാഘവത്വവും നിറയുന്നുണ്ട് ഈ കവിതയില്‍. അതുകൊണ്ടാണ് ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ…എന്നുപറയുന്നത്.വന്നാലും പോയാലും തനിക്കൊന്നുമില്ല എന്നല്ല വന്നതെല്ലാം പോകേണ്ടതാണെന്ന സൂക്ഷ്മമായ തിരിച്ചറിവിന്റെ തത്വചിന്തയാണത്.വിടപറയുംവരെ ആഹ്‌ളാദമായിരിക്കാം എന്ന് തുടര്‍ന്നുവരുന്ന വരികളിലുണ്ട്.വരുംകൊല്ലം ആരാകും എന്താകുമെന്നൊന്നും അറിയില്ലെന്നും ചേര്‍ത്തുവെക്കുന്നു.നാളെ തീരാനുള്ളതിന്റെ നിരാശയില്‍ കരയാനുള്ളതല്ല ഇന്നുകളെന്ന് കക്കാട്.

       ജീവിതത്തോടുള്ള നിഷേധവും ആസക്തിയും സഫലമീ യാത്രയിലുണ്ട്.മാരകരോഗത്താല്‍ വേദന കൊടുമ്പിരികൊള്ളുമ്പോഴും യാത്ര സഫലമാണെന്നു പറയാന്‍ കക്കാടിലെ കവിയെ ചങ്കൂറ്റംകൊള്ളിക്കുന്നത് ഇന്നുകളിലെ ആനന്ദമാണ്.തമ്മില്‍ എതിരേറ്റും നൊന്തും നോവിച്ചുമൊക്കെയാണ് ആ ആനന്ദം അനുഭവിക്കുന്നത്.

        ആഹ്‌ളാദത്തിന്റെ പതിഞ്ഞ ശീലുകളിലൂടെ മരണത്തിന്റെ നിഗൂഢമായ പൂച്ചനടത്തം പലമാതിരി  സഫലമീ യാത്രയില്‍ എത്തിനോക്കുന്നുണ്ട്.നിറുകയിലെ ഇരുട്ട്,വിജനമാം വഴി,നിഴലുകള്‍ തുടങ്ങിയ കല്‍പ്പനകളിലൂടെയാണ് മരണത്തിന്റെ പാദമുദ്ര കാണുന്നത്.മരണം ഈ കവിതയിലെ പ്രധാനവിഷയമല്ലെങ്കിലും അതിജീവനത്തിന്റെ പ്രസരിപ്പിനെക്കുറിച്ചാകുമ്പോള്‍ മരണത്തിനു സാംഗത്യമുണ്ട്.മലയാളത്തിലെ ഏറ്റവുംമികച്ച മരണ കവിതയായ ജീയുടെ ഇന്നു ഞാന്‍ നാളെ നീ ഇവിടെ ഓര്‍മ്മവരും. അതിലെ തീവ്രമായ  അന്തരീക്ഷ കല്‍പ്പനയുടെ വഴിയോക്കാഴ്ച ഈ കവിതയിലുമുണ്ട്.

       തരളിതമായൊരു കാവ്യഭാവനയുടെ ഉടമയല്ല കക്കാട്.തരളിത ഭാവന കടന്നുവരുന്നത് രുദ്രകാലത്തിന്റെ പേപിടിച്ച സ്വഭാവം പറയാനുള്ള വഴിയൊരുക്കുന്നതിനാണ്.പട്ടിപ്പാട്ട്,പോത്ത്,ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളില്‍ ആസുരകാലത്തെക്കുറിച്ചുള്ള ആശങ്കകളുണ്ട്.അതിനായി പ്രാദേശിക പദാവലികള്‍ ചേര്‍ത്തുവെച്ചാണ് ഇത്തരം  കവിതകള്‍ കക്കാട് രചിച്ചിട്ടുള്ളത്.മനുഷ്യനെന്ന നിലയിലുള്ള വേദനയും കവി എന്നതരത്തിലുള്ള പ്രതിബദ്ധതയും ഇതില്‍ കാണാം.പഴമയുടെ കാതലിനെ കണ്ടറിഞ്ഞ് ആധുനികതയുടെ നടുക്കണ്ടമുള്ള കാമ്പും കൂടിച്ചേരുന്നതാണ് കക്കാടിലെ കാവ്യ പ്രതിഭ.

                                  സേവ്യര്‍.ജെ

                     

        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

India

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

World

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

India

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

India

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

ക്രൊയേഷ്യയുടെ പെറ്റാര്‍ സൂക്കിച്ചിനെ വെട്ടിച്ച് ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍(വലത്) പന്തുമായി മുന്നേറുന്നു

അന്താരാഷ്‌ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍: ബ്രസീല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചു

ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ യോഗ്യത നേടാനാവാതെ വന്നതോടെ നിരാശരായി നില്‍ക്കുന്ന ഇറ്റാലിയന്‍ താരങ്ങള്‍

ലോകകപ്പ് യോഗ്യത: ഇറ്റലി ഇല്ലാതെ വീണ്ടും

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.