Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അമോല്‍ പലേക്കര്‍-ഒരു ജന്മംകൊണ്ട് പല ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 08:45 pm IST
in Special Article

മികവുള്ളവരെ മരണശേഷം വാഴ്‌ത്തുന്നതിലും നല്ലത് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആദരിക്കുന്നതാണ്. അതിന് ഏറ്റവും യോഗ്യം അവരുടെ ജന്മദിനമാണ്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന അഭിമാനമാണ് അതിലൂടെ നാം പ്രഖ്യാപിക്കുന്നത്.

പ്രഗല്‍ഭ ഇന്ത്യന്‍ നടന്‍ അമോല്‍ പലേക്കറിന്റെ ജന്മദിനമാണ് നവംബര്‍ 24. അഭിനയത്തികവുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ നടന് ഇന്ന് 73 വയസ്. സാധാരണ ബഹുമുഖപ്രതിഭയെന്നു അലങ്കാര പദങ്ങള്‍കൊണ്ട് നമ്മള്‍ വിശേഷിപ്പിക്കുന്നതിലും അപ്പുറമാണ് അമോല്‍ പലേക്കര്‍ എന്ന ജീനിയസ്. ബോളിവുഡിലെ വന്‍കിട മസാല ചിത്രങ്ങളിലെ നായകനടന്മാരും സംവിധായകരും വാനോളം ആഘോഷിക്കപ്പെടുമ്പോള്‍ അതിനുമപ്പുറം പോകാനുള്ള ആസ്വാദനനിലവാരവും മറ്റും പൊതുവെ പ്രേക്ഷകര്‍ക്ക് ഇല്ലാത്തതിനാലാവണം അമോല്‍ പലേക്കറെപ്പോലുള്ളവര്‍ അത്രയ്‌ക്കങ്ങ് ആരുമറിയാതെ ചുരുക്കപ്പെടുന്നത്.

ആ ചുരുക്കം നിലവാരത്തിന്റെ മാനദണ്ഡങ്ങളില്‍ ഒരുപക്ഷേ ഒന്നാണെന്നും വരാം. പെയിന്റര്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മാനങ്ങളുള്ള പലേക്കര്‍ വാര്‍ധക്യത്തിലും സ്വന്തം മേഖലയില്‍ ചെറുപ്പമായിത്തന്നെയിരിക്കുന്നു.  വിവിധ രംഗങ്ങളില്‍ വേറിട്ട പാദമുദ്ര ചാര്‍ത്തി കടന്നുപോകുന്ന പലേക്കര്‍ മറാത്തി കലകളുടെ തട്ടകത്തില്‍നിന്നും തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ്. 1944 ല്‍ ബോംബെയില്‍ ജനിച്ച അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ തുടക്കം പെയിന്റെറായിട്ടായിരുന്നു. നിരവധി വ്യക്തിഗത പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ പലേക്കര്‍ നടത്തി.

പുതുമയുടെ അവാങ് ഗാര്‍ഡ് പ്രസ്ഥാനം ഇന്ത്യന്‍ തിയറ്ററില്‍ പരീക്ഷിച്ചവരില്‍ പ്രധാനിയാണ് അമോല്‍ പലേക്കര്‍. 1967 ല്‍ തുടങ്ങി മറാത്തിയിലും ഹിന്ദിയിലും അദ്ദേഹം നടനായും സംവിധായകനായും നിര്‍മാതാവായും ഈ രംഗത്തുണ്ട്. അവിടന്നുനേടിയ പ്രാഗത്ഭ്യവും മികവുമാണ് അമോല്‍ പലേക്കറെ ഹിന്ദി സിനിമയിലെത്തിച്ചത്. 70 മുതല്‍ രണ്ടു പതിറ്റാണ്ടോളം മികച്ച നടന്‍ എന്ന നിലയില്‍ വലിയ ആദരവും അനവധി പുരസ്‌ക്കാരങ്ങളും നേടി. ഫിലിം ഫെയര്‍ അവാര്‍ഡും ആറു തവണ സംസ്ഥാന അവാര്‍ഡും . ജീവനുള്ള കഥാപാത്രങ്ങള്‍കൊണ്ട് പരിചിതനായ തൊട്ടടുത്ത ആള്‍ എന്ന പ്രതീതിയാണ് ഈ നടന്‍ ജനിപ്പിച്ചത്. മറാത്തി കൂടാതെ ബംഗാളി, മലയാളം,  കന്നഡ എന്നീഭാഷകളില്‍ അഭിനയിച്ച പലേക്കറുടെ മലയാള ചിത്രം ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ഒാളങ്ങള്‍ ആണ്. ചെയ്ത സിനിമകള്‍ എണ്ണംകൊണ്ട് കുറവായിരുന്നു, 50 ഓളം.പക്ഷേ അതിലെ വേഷങ്ങളുടെ വൈജാത്യം പലേക്കറെ ഇന്ത്യന്‍ നടനാക്കി.

മറാത്തി സിനിമയില്‍ സത്യദേവ് ദുബേ തുടങ്ങി വെച്ച പരിഷ്‌ക്കരണ കളരിയിലൂടെ 71 ലായിരുന്നു അമോല്‍ പലേക്കറുടെ അരങ്ങേറ്റം. പിന്നീട് ബാസു ചാറ്റര്‍ജിയുടേയും ഋഷികേശ് മുഖര്‍ജിയുടേയും സിനിമകള്‍. അഭിനയത്തിനു പകരം സ്വാഭാവിക പെരുമാറ്റങ്ങളിലൂടെ കഥാപാത്രങ്ങളെ ഭദ്രമാക്കിയ ഒരു നടനെ പ്രേക്ഷകര്‍ പരിചയപ്പെടുകയായിരുന്നു. സാധാരണക്കാരായ കാണികളുടെ അപരന്മാരുടെ വേഷമായിരുന്നു മിക്കതും. സാഹചര്യ സമ്മര്‍ദങ്ങളുടെ തിണര്‍പ്പിലുഴലുന്ന ചെറുപ്പത്തിന്റെ വേദനയും തൊഴിലില്ലായ്‌മയുമൊക്കെ പേറുകയായിരുന്നു പലേക്കറുടെ കഥാപാത്രങ്ങള്‍.

ഇടപെട്ട ഇടങ്ങളിലെല്ലാം തന്നെ അടയാളപ്പെടുത്തിയ പലേക്കര്‍ 1986ല്‍ അഭിനയം മതിയാക്കി പൂര്‍ണ്ണമായും നിര്‍മ്മാണത്തിലേക്കു തിരിയുകയായിരുന്നു. സിനിമയില്‍ എന്നപോലെ ടെലിവിഷന്‍ രംഗത്തും പലേക്കര്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തി. കാണികള്‍ കൊണ്ടാടിയ നിരവധി സീരിയലുകള്‍ അദ്ദേഹം നിര്‍മ്മിച്ചു. മൃഗനയനി മാത്രം മതി പലേക്കറുടെ ഈ രംഗത്തെ കഴിവ് തെളിയിക്കാന്‍. ഒരു സിനിമാക്കാരനില്‍ മാത്രം ഒതുങ്ങാതെ അത്തരം ആഡംബര തൊങ്ങലില്‍ നിന്നും തെന്നിമാറാനുള്ള ചങ്കുറപ്പാണ് യഥാര്‍ഥ അമോല്‍ പലേക്കറെ സൃഷ്ടിച്ചത്.

സാമൂഹ്യമായി ഇടപെടലുകള്‍ സജീവമാണ്.സ്ത്രീ ശാക്തീകരണം,ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വലിയൊരു വിസ്തൃതിയിലാണ് ഇപ്പഴും പലേക്കര്‍.അതെ,ഒരു ജന്മംകൊണ്ട് പല ജീവിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

Kerala

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

Kerala

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

70 കഴിഞ്ഞവർക്ക്, വിധവകൾക്ക്, നിർദ്ധന ഗൃഹനാഥകൾക്ക് മാസം 3000 രൂപ ക്ഷേമ പെൻഷൻ, അതത് മാസത്തിൽ മുടങ്ങാതെ

എല്ലാവർക്കും കുടിവെള്ളം; 20000 ലിറ്റർ സൗജന്യമായി, ജലാശയങ്ങൾ ശുദ്ധമാക്കും

ലക്ഷ്യം സാമ്പത്തിക സ്വയംപര്യപ്തതയുള്ള സംസ്ഥാനം; കേരളത്തെ പൂര്‍ണ്ണമായും കടബാധ്യതയില്ലാത്ത സം്സ്ഥാനമാക്കും

വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി

പാചക വാതകം നൽകും; ഒരു മുടക്കവുമില്ലാതെ ആവശ്യത്തിന്: എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.