Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തുണയായത് കേന്ദ്രപദ്ധതി വൈദ്യുതി വിതരണമേഖലയുടെ നവീകരണം അവസാനഘട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 10:19 pm IST
in Kottayam

ചങ്ങനാശേരി: കേന്ദ്ര സര്‍ക്കാരിന്റെ ആര്‍എ പിഡിആര്‍ പദ്ധതിയില്‍ പന്ത്രണ്ടു കോടി രൂപ ചെലവില്‍ ചങ്ങനാശേരി വൈദ്യുതി സെക്ഷനില്‍ നടത്തി വരുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി ഭൂഗര്‍ഭ കേബിളുകളും ഏരിയല്‍ ബഞ്ച്ഡ് കേബിളുകളും (എ ബി സി ) ഇടുന്ന പണികള്‍ അവസാന ഘട്ടത്തില്‍.

ഘടക വസ്തുക്കള്‍ ലഭിക്കാനുള്ള കാലതാമസമാണ് പണികള്‍ താമസിക്കുന്നതിന് കാരണം. പത്ത് ദിവസത്തിനുള്ളില്‍ ഇവ സെക്ഷനില്‍ ലഭിക്കും. 25 സ്ഥലങ്ങളിലാണ് പണികള്‍ നടക്കേണ്ടത്. ഇവ ലഭിച്ചു കഴിഞാല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പണികള്‍പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതോടെ നഗരത്തില്‍ അനുഭവപ്പെടുന്ന വൈദ്യുത തകരാറുകള്‍ക്ക് പരിഹാരരമാവും.

എട്ട്‌വര്‍ഷം മുന്‍പ് തുടങ്ങിയ നവീകരണ പദ്ധതിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ കൂടുതലും നടന്നിട്ടുള്ളത്. ആറു കിലോമീറ്റര്‍ ദൂരത്തില്‍ സബ് സ്റ്റേഷനുകളില്‍ നിന്നുള്ള ഭൂഗര്‍ഭ ഫീഡര്‍ കേബിളുകള്‍ ഇടുന്ന ജോലി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

എബിസി പദ്ധതിയില്‍ പതിനാല് കിലോ മീറ്റര്‍ എച്ച്.റ്റി.ലൈനും ഇരുപത്താറ് കിലോമീറ്റര്‍ എല്‍.റ്റി ലൈനുകളും ഇട്ടു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ച് മറ്റു പണികള്‍ കൂടി തീര്‍ത്ത് ലൈന്‍ ചാര്‍ജ് ചെയ്യുന്നതിന് കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു . നഗരപരിധിയില്‍ വരുന്ന ലൈനുകളിലാണ് കേബിളുകള്‍ മാറ്റിയിടുന്ന പണികള്‍ നടക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ അടിക്കടി ഉണ്ടാകുന്ന വൈദ്യുത തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.സെക്ഷന്‍ പരിധിയില്‍ 106 കിലോമീറ്റര്‍ എച്ച്.റ്റി ലൈനും 300 കിലോ മീറ്റര്‍ എല്‍.റ്റി ലൈനും ഉണ്ട്. കേന്ദ്രത്തിന്റെ ദീനദയാല്‍ പദ്ധതിയില്‍ 2018ല്‍ ഗ്രാമങ്ങളില്‍ ഐപി ഡി എസ് പദ്ധതിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പൂര്‍ണ്ണമായും എബിസി കേബിളുകളിലൂടെ വൈദ്യുതി വിതരണം നടത്തുമ്പോള്‍ പ്രസരണനഷ്ടം ഒഴിവാക്കുന്നതിന് സാധിക്കും. ഇതോടെ വൈദ്യുത തടസ്സം നേരിടുന്നതും ഒഴിവാകും.സാധാരണ പ്രസരണനഷ്ടം 22 ശതമാനമാണങ്കില്‍ സെക്ഷന്റെ കീഴില്‍ ഇത് 16 ശതമാനമാണ്.

ചങ്ങനാശേരി സെക്ഷനെ സംബന്ധിച്ച് ഉപഭോക്താക്കളുടെ എണ്ണവും പ്രവര്‍ത്തന പരിധിയും വളരെ കൂടുതലാണ്.ഇവിടെ 12 ലൈന്‍മാന്‍മാര്‍ മാത്രമേ ഉള്ളൂ.5 ലൈന്‍മാന്‍മാര്‍ കൂടി എങ്കിലും ഉണ്ടെങ്കിലെ ഇവിടെ വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് കഴിയുകയുള്ളൂ.

രണ്ട് ഓവര്‍സിയര്‍മാരുടെ കുറവും സ്ഥിതി ഗുരുതരമാക്കുന്നു. മറ്റ് വൈദ്യുതസെക്ഷനുകളില്‍ പതിനായിരത്തില്‍ താഴെ ഉപഭോക്താക്കളും ചെറിയ പ്രവര്‍ത്തന പരിധിയുമാണുള്ളത്.

രാത്രിയില്‍ സബ് എന്‍ജിനീയര്‍ ഇല്ലാത്തത് വൈദ്യുതി തകരാര്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു.

സബ് എന്‍ജീനിയറന്മാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.