Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:11 pm IST
in Thiruvananthapuram

വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്‌നപദ്ധതി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിര്‍മാണം സ്തംഭിച്ചിട്ട് ഒരാഴ്ചയാകുന്നു. പരിഹരമുണ്ടാക്കാതെ അധികാരികളും ഒളിച്ചോടുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒട്ടനവധി പ്രമുഖര്‍ സമരത്തിന് പരോക്ഷ പിന്തുണ നല്‍കുന്നുണ്ട്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമായതിനാല്‍ വോട്ടുബാങ്ക് ലക്ഷ്യംവച്ച് എല്‍ഡിഎഫും യുഡിഎഫും പ്രശ്‌നപരിഹാരത്തിന്താത്പര്യം കാണിക്കുന്നുമില്ല. സമരത്തിലൂടെ അദാനിഗ്രൂപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്നതായും ആരോപണമുണ്ട്. പണി തടസ്സപ്പെടുന്നതിലൂടെ ലക്ഷങ്ങളാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.

പദ്ധതി യഥാര്‍ഥ്യത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കാവുന്ന ജോലികളുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്. അദാനിഗ്രൂപ്പ് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ചില കുരുശടികളും മാറ്റിയിരുന്നു. സമീപത്തായി ചില പുതിയ കുരിശുപള്ളികളും പുനര്‍ജനിച്ചിട്ടുണ്ട്. മാറ്റിയവ അനുയോജ്യമായ സ്ഥലങ്ങളില്‍ അദാനിയുടെ ചെലവില്‍ നല്ലരീതിയില്‍ നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പദ്ധതിക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികളാണ് ഉന്നയിക്കപ്പെടുന്നത്. സകല എതിര്‍പ്പുകളെയും അതിജീവിച്ച് ആദ്യഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.

തീരദേശവാസികളെ മുന്നില്‍ നിര്‍ത്തിയാണ് സമരം. നേരത്തെ വാഗ്ദാനം നല്കിയതടക്കം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തീരുമാനം ആകുന്നതുവരെ പിന്തിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരരംഗത്തുള്ളവര്‍. പുനരധിവാസത്തിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും പക്ഷപാതം കാണിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. പ്രതിഷേധമുയരുമ്പോള്‍ മാത്രം തട്ടിക്കൂട്ടി ചര്‍ച്ചകള്‍ നടത്തുന്നെന്നും പറയപ്പെടുന്നു. ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി കരയോട് അടുത്ത് നടത്തിയ ടെസ്റ്റ് പൈലിംഗിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മഴയെ തുടര്‍ന്നാണ് വീടുകള്‍ക്ക് വിള്ളലുണ്ടായതെന്ന വിലയിരുത്തലാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ചില ഏജന്‍സികള്‍ നടത്തിയ പഠനത്തിലും ഇത് ശരിയാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നിഷേധാത്മകത നിലപാടിലാണ് പ്രദേശത്തെ ഇടവക.

തുറമുഖ ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി വീണ്ടും ടെസ്റ്റ് പൈലിംഗ് നടത്താന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാക്കി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങള്‍ക്കും ഈ മാസം 30 ന് നടക്കുന്ന ഉന്നതതലയോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്നും അടുത്തമാസം ആദ്യവാരം തൊഴില്‍ നഷ്ടപ്പെട്ട കമ്പവലക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാമെന്നും ഉറപ്പ് നല്കിയതോടെ ഇടവക നേതൃത്വം സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം സമരം തുടര്‍ന്നു. ഇടവക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് സമരം തുടരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.