Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അണമുഖം കോളനിവാസികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 01:56 pm IST
in Thiruvananthapuram

പേട്ട: അണമുഖം കുന്നുംപുറം ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍. കുടിവെളളവുമില്ല, വെളിച്ചവുമില്ല. അന്തിയുറങ്ങുന്ന വീടുവരെ തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി തവണ കൗണ്‍സിലറുടെ അടുത്തും നഗരസഭ അധികാരികളുടെ അടുത്തും ദുരിതം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

വെണ്‍പാലവട്ടം സ്വകാര്യആശുപത്രിക്ക് സമീപമുളള കുന്നാണ് ഹരിജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടം. നൂറോളം കുടുംബങ്ങളാണ് ഇവിടെയുളളത്. ഇവിടേക്കുളള വഴിയും ഇടുങ്ങിയതാണ്. രാത്രിയായാല്‍ ഇതുവഴി സ്വന്തം കിടപ്പാടങ്ങളിലേക്കുളള യാത്ര ദുഃസ്സഹവുമാണ്. വഴിയുടെ ഇരുവശമുളള സ്ഥലം കാടുകേറിയ നിലയിലും. അതുകൊണ്ടുതന്നെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വിരലിലെണ്ണാവുന്ന തെരുവുവിളക്കുകളാണ് ഉളളത്. കൂടുതല്‍ തെരുവുവിളക്കുകള്‍ വേണമെന്ന കോളനിക്കാരുടെ ആവശ്യത്തിനുനേരെ അധികൃതര്‍ കണ്ണടച്ചിരിക്കുകയാണ്. ശരിയായ വിധത്തിലുളള കക്കൂസുകളോ മലിനജലം ഒഴുകി പോകുന്ന ഓടയോ ഇല്ല. ഓടയ്‌ക്ക് പകരം ചെറിയ ചാല് മാത്രമാണ് വഴി നിര്‍മിക്കുന്നതോടൊപ്പം ചെയ്തിട്ടുളളത്. കുടിവെളളത്തിനും രണ്ടോ മൂന്നോ പൊതുടാപ്പുകളാണുളളത്. വീടുകളില്‍ സൗജന്യ പൈപ്പ് കണക്ഷന്‍ നല്‍കുന്ന പദ്ധതി നഗരസഭയിലുണ്ടായിരുന്നിട്ടും ഇവര്‍ അറിഞ്ഞിട്ടില്ല.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ ഫണ്ടില്‍ നിര്‍മിച്ചവയാണ് ഇവിടുത്തെ വീടുകള്‍. കുറഞ്ഞ തുകയില്‍ നിര്‍മിച്ചതിനാല്‍ വീടുകളെല്ലാം തന്നെ തകര്‍ച്ചാ ഭീഷണിയിലാണ്. കിടപ്പാടം തകര്‍ന്ന് നിലംപ്പറ്റിയിട്ടും പുനര്‍നിര്‍മിക്കാന്‍ കഴിയാതെ അടുത്ത വീടുകളില്‍ അഭയം തേടിയവരും നിരവധിയാണ്. വീട് നിര്‍മിക്കാനുളള പദ്ധതി നഗരസഭയില്‍ ഇല്ലെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞതായി പ്രദേശവാസിയായ സിന്ധു പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്കാരായ സാമ്പത്തികമുളള പ്രദേശവാസികള്‍ക്ക് വീട് നവീകരണത്തിന് ഫണ്ട് അനുവദിച്ചതായും സിന്ധു ചൂണ്ടിക്കാട്ടി. വീട് നവീകരണത്തിന് വേണ്ടി നഗരസഭയില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് തിരികെ നല്‍കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി എന്ത് ചെയ്യണമെന്ന് പോലും ഇവരോട് അധികൃതര്‍ പറഞ്ഞില്ല. ഇന്നും കയ്യിലിരിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ ആനുകൂല്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും കുടുംബവും. സിന്ധുവിന്റെ ഭര്‍ത്താവ് ബിനു ഹൃദ്രോഗിയാണ്. പ്രതിമാസം 3000 രൂപയോളമാണ് ചികിത്സാചെലവിനായി വരുന്നത്. സിന്ധുവും ഭര്‍ത്താവിന്റെ അമ്മയും വീട്ടുജോലിചെയ്താണ് ബിനുവിന്റെ ചികിത്സ നടത്തുന്നതും കുടുംബം പുലര്‍ത്തുന്നതും. ഇത്തരത്തില്‍ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ പരക്കംപായുന്ന കോളനിക്കാര്‍ക്ക് വല്ലപ്പോഴുമെത്തുന്ന വാര്‍ഡ് കൗണ്‍സിലറും പാര്‍ട്ടി നേതാക്കളും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് ആകെയുളള അറിവ്. അതുകൊണ്ട് തന്നെ കോളനിക്കാരുടെ ആവശ്യങ്ങള്‍ പ്രതീക്ഷകളില്‍ മാത്രമൊതുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.