Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കിയ കോഴിക്കോട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:07 am IST
in Kozhikode

ഐ.വി. ശശി സംവിധാനം ചെയ്ത വാര്‍ത്ത സിനിമയുടെ പരസ്യം കോഴിക്കോട്
നഗരത്തിലെ സി.എച്ച്. മേല്‍പ്പാലത്തില്‍ ഇന്നും മായാതെ

കോഴിക്കോട്: കോഴിക്കോടന്‍ ജീവിതം മലയാള സിനിമയിലൂടെ അവതരിപ്പിച്ചതും കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കി മാറ്റിയതും ഐ.വി. ശശിയെന്ന വെസ്റ്റ്ഹില്‍ ഇരിപ്പംവീട്ടില്‍ ശശിധരനാണ്.

അങ്ങാടി, ഈനാട്, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത് എന്നീ ഐ.വി. ശശി സിനിമകളിലെല്ലാം നിറഞ്ഞു നിന്നത് കോഴിക്കോടായിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ സംവിധായകനെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും അവിടെ നിന്ന് ഷൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ക്രെയ്‌സ് ആയിരുന്നുവെന്ന് അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നു.

ജയനെ സൂപ്പര്‍ താരമാക്കിയത് ഐ.വി. ശശി ചിത്രങ്ങളായ അങ്ങാടിയും മീനും കരിമ്പനയുമായിരുന്നു. സുകുമാരനും സോമനും വിന്‍സെന്റും രാഘവനും ഐ.വി. ശശിക്കൊപ്പം നടന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തരംഗം മലയാള ചലച്ചിത്രലോകം കീഴടക്കിയപ്പോഴും ഐ.വി. ശശിയെന്ന പേര് നിര്‍ണ്ണായകമായി.

സി.സി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഫോര്‍മാനായിരുന്ന ചന്തുവിന്റെയും കൗസ ല്യയുടെയും മകനായാണ് ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനം.

യൂണിവേഴ്‌സല്‍ ആര്‍ട്‌സി ല്‍ നിന്നും ചിത്ര രചനയിലും നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോ ട്ടോഗ്രാഫിയിലും പരിശീലനം നേടി. സംഗീതവും അഭ്യസിച്ചിരുന്നു. അച്ഛന്‍ ചന്തുവിന്റെ പ്രോത്സാഹനമാണ് ഐ.വി. ശശിയെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചിത്രകലയിലും സംഗീതത്തിലും താല്‍ പര്യമുണ്ടായിരുന്ന അച്ഛന്‍ പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

നാഷണല്‍ സ്റ്റുഡിയോയില്‍ ഫോട്ടാഗ്രഫി പഠിക്കുമ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുമാറുന്നത്. നടന്‍ നെല്ലിക്കോട് ഭാസ്‌ക രനാണ് ഇതിന് കാരണമായത്. ഫോട്ടോഗ്രാഫി പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹമായിരുന്നു.

നെല്ലിക്കോട് ഭാസ്‌കര നൊപ്പം സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാനെത്തിയ നടന്‍ സത്യനാണ് മദ്രാസിലെത്തി ചലച്ചിത്ര മേഖലയിലേക്ക് കടക്കാന്‍ ഐ.വി. ശശിയോട് നിര്‍ദ്ദേശിച്ചത്. വിന്‍സന്റ് മാസ്റ്റര്‍ നല്‍കിയ കത്തുമായി മദ്രാസില്‍ കലാസംവിധായകന്‍ എസ്. കൊന്നനാട്ടിനെ ചെന്നു കണ്ടു.

മദ്രാസിലെത്തിയ ഐ.വി. ശശിയോട് ചിത്രം വരയ്‌ക്കാന്‍ കൊന്നനാട്ട് ആവശ്യപ്പെട്ടു. ഇത് നന്നായി തോ ന്നിയ കൊന്നനാട്ട് ശശിയെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി.

മദ്രാസിലെത്തിയ ആദ്യ നാളുകളില്‍ ചെലവിനുള്ള പണംപോലും വീട്ടില്‍ നിന്നും അയച്ചു കൊടുക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഐ.വി. ശശാങ്കന്‍ ഓര്‍ക്കുന്നു.

ചില മാസികകളില്‍ ചിത്രം വരച്ചും പണം കണ്ടെത്തി. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ അമ്മ കൗസല്യ പലപ്പോഴും ശശിയെ തിരിച്ചു വിളിച്ചു.

എന്നാല്‍ തിരിച്ചു വരാതെ തന്റെ കര്‍മ്മരംഗത്ത് ഉറച്ചുനില്‍ക്കാനാണ് ശശി തീരുമാനിച്ചത്. തുടര്‍ന്ന് ശശിയുടെ ജൈത്രയാണ് കാണാനായതെന്നും ശശാങ്കന്‍ പറയുന്നു. ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ മറ്റുസഹോദരങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.