Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുളിയറപ്പാടത്ത് നക്ഷത്രത്തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:57 pm IST
in Varadyam

മലയോരത്തിന്റെ നെല്ലറയായിരുന്നു ഒരു കാലത്ത് പുളിയറപ്പാടം. നടീലും കൊയ്‌ത്തും മെതിയും ഇവിടുത്തുകാരുടെ ജീവിത താളമായിരുന്നു. നെയ്യാര്‍ ജലസംഭരണിയില്‍ നിന്ന് ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ക്ക് സമാന്തരമായി നിലകൊണ്ട വയലേലകള്‍. പച്ചപ്പില്ലാത്ത ഒരിഞ്ച് ഭൂമി പോലും പുളിയറപ്പാടത്ത് കാണാനാവില്ലായിരുന്നു. ഇടയ്‌ക്കിടെ നെയ്യാര്‍ കനാല്‍ വഴിമാറി ഒഴുകിയപ്പോള്‍ നേരിട്ട കൃഷിനാശം ഇവിടുത്തെ കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്‍മാറ്റി. അതോടെ ഹെക്ടര്‍ കണക്കിന് പാടം തരിശായി. എന്നാല്‍ മണ്ണിനെ സ്‌നേഹിക്കുന്ന ഒരു കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. വീരണകാവ് ആനാകോട് ഗൗരീശങ്കരത്തില്‍ കൃഷ്ണന്‍ നായരായിരുന്നു അത്.

സാധാരണ കര്‍ഷക കുടുംബത്തിലെ പുതുതലമുറ കൃഷിയോട് മമത കാണിക്കാതെ പുതുവഴി തേടുകയാണ് പതിവ്. പക്ഷേ കൃഷ്ണന്‍ നായരിലൂടെ മണ്ണിന്റെ മനസ്സും കൃഷിയുടെ നന്മയും തിരിച്ചറിഞ്ഞ മകന്‍ ഗിരീഷ് കെ.നായരും അച്ഛന്റെ പാത തന്നെ പിന്‍തുടര്‍ന്നു. അറിയപ്പെടുന്ന നാടകം, സീരിയല്‍, സിനിമ താരമായ ഗിരീഷ് താനൊരു കര്‍ഷകനുമാണെന്ന് അഭിമാനത്തോടെ പറയുന്നു. പന്ത്രണ്ട് വര്‍ഷം അരങ്ങില്‍ ആടിത്തിമിര്‍ത്ത ഗിരീഷ് 10 സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ചിന്നപാപ്പാന്‍ എന്ന നാടകത്തില്‍ നാല് വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രതിഭ തെളിയിച്ച നടനാണ്. വളയം, ജനകീയം ജാനകി, പരസ്പരം തുടങ്ങി നിരവധി സീരിയലുകളിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇപ്പോള്‍ പുതുമുഖ സംവിധായകന്‍ പ്രദീപന്റെ ഇവിടെ, ഈ നഗരത്തില്‍ എന്ന സിനിമയില്‍ ഒരു രാഷ്‌ട്രീയക്കാരനായി അഭിനയിക്കുകയാണ്.

തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും പാരമ്പര്യം പകുത്തു നല്‍കിയ കൃഷിയെ ഉപേക്ഷിക്കാന്‍ ഗിരീഷിനായില്ല. സ്വന്തമായുള്ള 75 സെന്റിന് പുറമേ പാട്ടത്തിനെടുത്ത ഒരേക്കറില്‍ കൂടി കൃഷി വ്യാപിപ്പിച്ചു. കപ്പ, ഏത്തന്‍, രസകദളി, പാളയംകോടന്‍ തുടങ്ങി ഒരേക്കറില്‍ നിറയെ വാഴ കൃഷി. ഇവിടെ ഇടവിളയായി പച്ചക്കറിയും. വെണ്ട, കത്തിരി, പടവലം, വഴുതന, ചീര, കാന്താരിമുളക് എന്നിങ്ങനെ വിവിധ ഇനങ്ങള്‍. നട്ടുനനയ്‌ക്കുന്ന വാഴകളില്‍ ആദ്യ ഇലകള്‍ വീശിത്തുടങ്ങുമ്പോള്‍ പച്ചക്കറികള്‍ വിളവെടുപ്പിന് പാകം. വാഴകള്‍ക്ക് നല്‍കുന്ന വെള്ളവും വളവും പച്ചക്കറികള്‍ക്കും ലഭിക്കും. അധിക അധ്വാനവും വേണ്ട. വാഴക്കൃഷി നഷ്ടമെന്ന കര്‍ഷകരുടെ വിലാപത്തിന് ഈ സങ്കര കൃഷിയാണ് ആദായകരമെന്ന് അനുഭവത്തിലുടെ ഗിരീഷ് ഓര്‍മിപ്പിക്കുന്നു. ഹൈബ്രിഡ് പച്ചക്കറിവിത്തുകള്‍ മികച്ച വിളവ് നല്‍കുമെങ്കിലും അവയ്‌ക്ക് ഈ യുവകര്‍ഷകന്റെ തോട്ടത്തില്‍ ഇടമില്ല.

നാടന്‍ പച്ചക്കറികളാണ് ഗിരീഷ് കൃഷി ചെയ്യുന്നത്. കായ് വലിപ്പം കുറവാണെങ്കിലും ഗുണമേന്മ കൂടുമെന്നതാണ് കാരണം. പച്ചക്കറി തോട്ടത്തിലേക്ക് വളം ജൈവമാകണമെന്ന് ഗിരീഷിന് നിര്‍ബന്ധം. പശു, ആട്, കോഴി, താറാവ് ഇവയെയും വളര്‍ത്തുന്നു. ഇവറ്റകളില്‍ നിന്നുള്ള കാഷ്ഠം, ആഹാരാവശിഷ്ടങ്ങള്‍ ഇവയാണ് കൃഷിഭൂമിയെ ജൈവ സമൃദ്ധമാക്കുന്നത്. മട്ടുപ്പാവ് കൃഷിയും ഒപ്പമുണ്ട്. പരമ്പരാഗത ശൈലി പിന്‍തുടരുന്ന ഭാര്യാപിതാവ് ചന്ദ്രശേഖരന്‍ നായര്‍, ഭാര്യ രാജി, മക്കളായ ഗൗരി കൃഷ്ണ, ഗീതു കൃഷ്ണ എന്നിവരാണ് ഗിരീഷിന്റെ സഹായികള്‍. കൃഷിയും കലയും സമ്മേളിക്കുന്ന പുളിയറപ്പാടം ഇന്ന് നാടിനാകെ കൗതുക കാഴ്ചയാണ്.

ഏത് തിരക്കിനിടയിലും അല്‍പ്പസമയം മാറ്റിവയ്‌ക്കാനുള്ള മനസുണ്ടായാല്‍ ആര്‍ക്കും മികച്ച കര്‍ഷകനാവാമെന്ന് ഗിരീഷ് പറയുന്നു. മണ്ണില്‍ സ്വന്തം വിയര്‍പ്പൊഴുക്കി വിളയിക്കുന്നത് എന്തായാലും അതിന് മഹത്വം വലുതാണത്രെ. പ്രാര്‍ത്ഥനയോടെ വിത്തെറിഞ്ഞ്, പകിട്ടോടെ കാത്താല്‍ നൂറുമേനി കൊയ്യാം. മണ്ണ് ചതിക്കില്ലെന്നാണ് ഗിരീഷിന്റെ പക്ഷം.

ഫോണ്‍: 9562078629

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.