Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡില്‍ മുന്നൂറ്റമ്പതോളം കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 09:35 pm IST
in Palakkad

ഒറ്റപ്പാലം:ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ് തകര്‍ന്നിട്ടും നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഗുണനിലവാരത്തോടെ നിര്‍മ്മിച്ച റോഡെന്നവകാശപ്പെടുമ്പോഴും കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യസംഭവമാകുന്നു.

ഒറ്റപ്പാലം ടി.ബി.റോഡു മുതല്‍ തോട്ടക്കര, വീട്ടാംപാറ, ഷാപ്പുപടി, പനമണ്ണ, കോതകുറുശ്ശി,കീഴൂര്‍ കവല, തൃക്കടേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട 17 കിലോമീറ്റര്‍ ദൂരമുള്ള ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡാണ് തകര്‍ന്നിരിക്കുന്നത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ദുരിതയാത്ര സമ്മാനിക്കുന്ന ഈ റോഡില്‍ അപകട മരണങ്ങളും വര്‍ധിക്കുന്നുണ്ട്.

ബിഎംആന്‍ഡ്ബിസി സാങ്കേതികവിദ്യകളോടെ നിര്‍മ്മിച്ച റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. മിനിമം ഗ്യാരന്റിയോടെ നിര്‍മ്മിച്ച റോഡിന്റെ പല ഭാഗത്തായി ഏകദേശം മുന്നൂറ്റമ്പതോളം കുഴികളുണ്ട്. രാത്രി കാലങ്ങളില്‍ ഇതു വഴിവരുന്ന വാഹനങ്ങള്‍ കുഴിയറിയാതെ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. അറ്റക്കുറ്റപ്പണികള്‍ക്ക് ടെണ്ടര്‍ നല്‍കിയതായി സൂചനയുണ്ടെങ്കിലും നടപടികളില്‍ വീഴ്ച വരുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മഴ കനത്തതോടെ കുഴിയുടെ വ്യാപ്തി വര്‍ദ്ധിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.

ഒറ്റപ്പാലം,ചെര്‍പ്പുള്ളശ്ശേരി, അനങ്ങനടി,തൃക്കടീരി. പഞ്ചായത്ത് എന്നിവിടങ്ങളിലൂടെയാണ് 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കടന്നു പോകുന്നത്.എന്നാല്‍ 2014 മുതല്‍ റോഡിന്റെ അറ്റക്കുറ്റപണികളോ കുഴിയടക്കലോ നടന്നിട്ടില്ലെന്ന ആരോപണമുണ്ട്. കുഴിയടക്കാന്‍ കരാറെടുത്തയാള്‍ മൂന്നു വര്‍ഷമായിട്ടും പണിനടത്താതിരുന്നതാണു റോഡിന്റെ ഈ അവസ്ഥക്കുകാരണം.

ഏഴ് ലക്ഷത്തോളം രൂപയുടെ കരാര്‍ അംഗീകരിച്ചെങ്കിലും പണിപൂര്‍ത്തിയാക്കിയിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നു.

റോഡിന്റെ വശങ്ങളിലുള്ള അഴുക്ക്ചാലുകള്‍ അടഞ്ഞുകിടക്കുന്നത് റോഡില്‍ വെള്ളക്കെട്ടുണ്ടാക്കുന്നതിനും കാരണമായി. വരോട്, മുരുക്കുംപറ്റ, മംഗലം റോസ് 12 കിലോമീറ്ററാണു തകര്‍ന്നു കിടക്കുന്നത്. ഒരാഴ്ച മുമ്പ് വരോട് അത്താണിക്കു സമീപം കോതകുറുശ്ശി സ്വദേശിയുടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞത് മുന്നില്‍കണ്ട കുഴി ഒഴിവാക്കാന്‍ ശ്രമിച്ചതാണ്.

രണ്ടു ദിവസം മുമ്പ്‌തോട്ടക്കര വീട്ടാംപാറയില്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോതകുറുശ്ശി ചന്ദനത്തൊടിയില്‍ സക്കീര്‍ ഹുസൈന്‍ (50 ) മരണപ്പെട്ടു. ഇതും റോഡിലെ കുഴി ഒഴിവാക്കാന്‍ നടത്തിയ ശ്രമത്തിനിടെ ഉണ്ടായ അപകടമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ദൈനം ദിനം ഉണ്ടാകുമ്പോഴും പരിഹാരം കണ്ടെത്താന്‍ പി.ഡബ്ല്യൂഡി തയ്യാറാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Kerala

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.