Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പഠനമെന്ന തപസ്യയുമായി ലക്ഷ്മി ദാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 05:38 pm IST
in Varadyam

ചെറിയ വിദ്യാഭ്യാസ യോഗ്യതകള്‍ നേടി സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്കിയില്‍ വ്യത്യസ്തനാകുകയാണ് ഡോ.ലക്ഷ്മിദാസന്‍. പഠനത്തിനുവേണ്ടി മാത്രം പ്ലസ്ടു അധ്യാപകന്‍ എന്ന ജോലി ഉപേക്ഷിച്ച ആളാണ് ഇദ്ദേഹം. പിന്നീട് അങ്ങോട്ടു നേടിയതാകട്ടെ അസൂയാവഹമായ നേട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ ബിരുദങ്ങള്‍ നേടിയ ആള്‍ എന്ന ലോക റെക്കോര്‍ഡിലേക്ക് കുതിക്കുക എന്ന സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിറവിലാണ് ഈ അത്ഭുത പ്രതിഭ. 49-ാം വയസ്സിനിടയില്‍ അദ്ദേഹം നേടിയത് ഒരു ഡീലിറ്റ് ബിരുദവും ആറ് ഡോക്ടറേറ്റും മുപ്പത്തിയഞ്ച് ബിരുദാനന്തര ബിരുദവും നാല് ബിരുദവും രണ്ട് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഏഴു ഡിപ്ലോമകളുമാണ്. ഇതു കൂടാതെ നൂറോളം ഭാഷകളും ഇദ്ദേഹത്തിനു കൈകാര്യം ചെയ്യാനാകും. പത്തോളം കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

ഗവേഷണത്തിലും, പഠനത്തിലും എഴുത്തിലും മാത്രം ഒതുങ്ങുന്നില്ല ഡോ.ലക്ഷ്മിദാസന്റെ ജീവിതസപര്യ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, വിദ്യാഭ്യാസ, മാനേജ്‌മെന്റ്, ജ്യോതിഷ കണ്‍സള്‍ട്ടന്റ്, അഭിഭാഷകന്‍, വാസ്തുവിദ്യ വിദഗ്ധന്‍, ഫെങ്ഷൂയി ഉപദേഷ്ടാവ്, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍, താന്ത്രിക വിദഗ്ധന്‍, ജെമ്മോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, തുടങ്ങി നിരവധി മേഖലകളില്‍ പ്രാവീണ്യമുണ്ട്.

മിക്കവാറും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലക്ഷക്കണക്കിന് ആള്‍ക്കാരെ നേരില്‍ കണ്ടപ്പോള്‍ നേടിയ ആത്മവിശ്വാസവും പഠനത്തിന് കരുത്തേകി. സംസ്‌കൃത പണ്ഡിതനും, ജ്യോതിഷ പണ്ഡിതനുമെന്ന നിലയിലുള്ള പരിജ്ഞാനം പ്രശ്‌നപരിഹാരത്തിന് പലപ്പോഴും ഇദ്ദേഹത്തെ സഹായിക്കാറുണ്ട്. പിന്നെ നിയമപരിജ്ഞാനവും, ക്രിമിനോളജി ബിരുദവും, മന:ശാസ്ത്ര ബിരുദവും ആഴത്തിലുള്ള ഗവേഷണപഠനങ്ങളും ഒട്ടനവധി പ്രവചനങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദി രാജയോഗത്തില്‍ നിന്നും ചക്രവര്‍ത്തിയിലേക്ക് മാറുമെന്ന വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ പ്രവചനം പിന്നീട് യഥാര്‍ത്ഥ്യമായി.

                ഡോ.ലക്ഷ്മിദാസന്‍ ഭാര്യയ്‌ക്കും മക്കള്‍ക്കുമൊപ്പം

ഒട്ടനവധി വിദേശ രാജ്യങ്ങളിലെ ഭരണ തലവന്മാരുമായി നേരിട്ട് ബന്ധമുണ്ട്. എങ്കിലും വിവിധ മേഖലകളിലെ തന്റെ അനുഭവസമ്പത്ത് ജന്മനാടിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് ആഗ്രഹം. ജനങ്ങളെയും, സര്‍ക്കാരിനെയും സേവിക്കുന്നതിന്റെ ഭാഗമായി നേരിട്ട് ഭരണപങ്കാളിയാകാനുള്ള ആഗ്രഹവും മറച്ചു വയ്‌ക്കുന്നില്ല.

വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ പ്രാധാന്യം നല്‍കിയതെന്ന് ലക്ഷ്മിദാസന്‍ പറയുന്നു. അധ്യാപകന്‍, വക്കീല്‍, എഴുത്തുകാരന്‍, ജ്യോതിഷി, ജേണലിസ്റ്റ്, ക്രിമിനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, ഫിലോസഫര്‍, യോഗവിദഗ്ധന്‍, ലീഗല്‍ അഡൈ്വസര്‍ എന്നീ വിശേഷണങ്ങളെല്ലാം ലക്ഷ്മിദാസന് ചേരും.

പൗരസ്ത്യ പഠനങ്ങളിലെ മികവിനാണ് ഡീ ലിറ്റ് സമ്പാദിച്ചത്. മലയാളം, സംസ്‌കൃതം, ഹിന്ദി, ജ്യോതിഷം, വിദ്യാഭ്യാസം, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് പിഎച്ച്ഡി ബിരുദങ്ങള്‍.

ജ്യോതിഷത്തില്‍ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയമായിരുന്നു ഗവേഷണ വിഷയം. രോഗ നിര്‍ണയത്തിനൊപ്പം, രോഗനിര്‍മ്മാര്‍ജ്ജനവും പഠനവിഷയമായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതം ആധാരമാക്കിയുള്ള’നബിചരിതം മഹാകാവ്യം’ എന്ന പുസ്തകം ഉടന്‍ ഷാര്‍ജ പുസ്തമേളയിലൂടെ പുറത്തുവരും. 17 അദ്ധ്യായങ്ങളിലായി 5000 വരികളില്‍ മലയാളം, സംസ്‌കൃതം, അറബി എന്നിവ ഇടകലര്‍ന്നുള്ള മണിപ്രവാള ഭാഷയില്‍ മഹാകാവ്യ ലക്ഷണങ്ങളോടെയാണ് രചന. ശ്രീനാരായണ ദര്‍ശനവും, ശാശ്വതീകാനന്ദ സ്വാമികളും, ഹിന്ദുജീവന കല, വാസ്തുദീപിക, ഭാരതപ്പഴമ, ബുദ്ധപൂര്‍ണിമ, ഗേറ്റ് വേ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഡോ.ലക്ഷ്മിദാസന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മരുതന്‍കുഴിയിലാണ് താമസം. കരുത്തായി അദ്ധ്യാപിക കൂടിയായ ഭാര്യ ബിന്ദുവും മക്കളായ ബ്രാഹ്മി ധനിഷ്ഠയും കൂടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.