Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനുസ്മരണം നഷ്ടപ്പെട്ടത് ശരികളുടെ ജൈത്രയാത്രക്കാരനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:52 pm IST
in Palakkad

കുറുമാപള്ളി കേശവന്‍ നമ്പൂതിരിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടത് സ്ഥിതപ്രജ്ഞനായ വിമര്‍ശകനേയും എഴുത്തുകാരനേയുമാണ്. തനിക്ക് ശരിയെന്ന് തോന്നിയത് തെളിയിക്കുവാന്‍ ഏതറ്റം വരെയും പോകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നത് എടുത്ത് പറയേണ്ടതുണ്ട്.

1950ല്‍ മാതൃഭൂമിയിലൂടെയാണ് അദ്ദേഹം എഴുതുത്തുടങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പറിലെ അപാകതകളേയും വൈകല്യങ്ങളേയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ധ്യാപകന്‍ കൂടിയിയ അദ്ദേഹം എഴുത്തിലേയ്‌ക്ക് തിരിഞ്ഞത്. താമസിയാതെ സമകാലികപ്രശ്‌നങ്ങളീലേയ്‌ക്ക് ശ്രദ്ധ തിരിച്ചു. വിഷയത്തിന്റെ കാലികപ്രാധാന്യതയായിരുന്നു മാനദണ്ഡം. തനിയ്‌ക്കു ശരിയെന്നുതോന്നുന്നത് ഉറക്കെ പറയുവാനും, അതുകേട്ട് മുഖംചുളിച്ചും, പല്ലുകടിച്ചും, മുഷ്ടിചുരുട്ടിയും അകത്തളങ്ങളില്‍ പ്രതികരിയ്‌ക്കുന്നവരെ സധൈര്യം കവച്ചുവെച്ചുനടന്നും പ്രതികരണങ്ങളില്‍ സ്വന്തമായ വ്യക്തിത്വം നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രാധിപരേയോ, പത്രസ്ഥാപനത്തേയോ ‘ഒക്കെ നന്നായി’ എന്നുപ്രതികരണമെഴുതി സുഖിപ്പിയ്‌ക്കുന്ന കത്തുകള്‍ കുറുമാപ്പള്ളി ഒരിക്കലും എഴുതിയിരുന്നില്ല.

ഏതെങ്കിലും വാര്‍ത്തയോ, ലേഖനമൊ, കുറിപ്പോ പ്രതികരണവിധേയമാണെന്നു തോന്നിയാല്‍ കാര്യങ്ങളുടെ അടിവേര്വരെ പരിശോധിച്ച് ഒരു ഇന്‍ലെന്റില്‍ തന്റെ വ്യക്തമായ അഭിപ്രായം പത്രാധിപര്‍ക്കെഴുതും. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ആയിരുന്നതിനാല്‍ കെ.കേശവന്‍ നമ്പൂതിരി എന്ന പേര് മാറ്റി കുറുമാപ്പള്ളികേശവന്‍ നമ്പൂതിരിയെന്നപേരിലാണ് എഴുതിത്തുടങ്ങിയത്. നിറം മിഥ്യയോ,യാഥാര്‍ത്ഥ്യമോ’ എന്ന വിഷയത്തില്‍ സി.കെ.മൂസത്, ‘ഭാഷയുടെ ഉല്പത്തി ലിംഗ’ത്തില്‍നിന്ന് എന്ന വിഷയത്തില്‍ നടത്തിയ വാദപ്രതിവാദം ശ്രദ്ദേയമായിരുന്നു. കുറുമാപ്പള്ളിയുടെ വാദത്തെ അനുകൂലിച്ച് പലരും എഴുതി. ഒടുവില്‍ മാതൃഭൂമിതന്നെ ഈ സംവാദത്തിന് അവസാനമിടേണ്ടിവന്നു.

‘ജ്യോതിഷം അന്ധവിശ്വാസമാണെന്ന്’ എഴുതിയ പവനനുമായി ആഴ്ചകളോളം നീണ്ടുനിന്ന വാദപ്രതിവാദമുണ്ടായി. ‘അനുഭവങ്ങളിലൂടെ ജനവിശ്വാസമാര്‍ജ്ജിച്ച സയന്‍സാണ് ജ്യോതിഷമെന്ന്, ഇതര മതസ്ഥരുടെ വിശ്വാസങ്ങള്‍കൂടി ഉദാഹരിച്ച് കുറുമാപ്പള്ളി സമര്‍ത്ഥിച്ചപ്പോള്‍ വായനക്കാര്‍ അതംഗീകരിച്ചു. ഇവിടേയും അന്തിമവിജയം ഇദ്ദേഹത്തിനുതന്നെയായിരുന്നു.

‘ജനഗണമന’ ദേശീയഗാനമല്ലെന്നും ‘വന്ദേമാതര’മാണ് ഭാരതത്തിന്റെ ദേശീയഗാനമെന്നും, ടാഗോര്‍പോലും വന്ദേമാതരത്തില്‍ കവിഞ്ഞൊരു ദേശീയഗാനമില്ലെന്ന് പലകുറി എടുത്തുപറഞ്ഞതുമെല്ലാം ഉദ്ധരിച്ച് ഇദ്ദേഹമെഴുതിയ തുറന്നകത്തിന് എതിര്‍വാദമുന്നയിയ്‌ക്കാന്‍ ഒരാള്‍പോലുമില്ലാതെപോയത് ഇദ്ദേഹത്തിന്റെ ശരികളൂടെ ജൈത്രയാത്രയായിരുന്നു.

ആനുകാലികങ്ങളില്‍ വന്ന ലേഖനങ്ങളുടെ സമാഹാരമായി വള്ളുവനാടിന്റെ കലാചരിത്രം എന്ന പുസ്തകം ഇദ്ദേഹത്തിന്റെതായുണ്ട്. സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രഥമ നാഗ കീര്‍ത്തീപുരസ്‌ക്കാരം ഇദ്ദേഹത്തിനാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Entertainment

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഹെഡ്ഫോൺ ഉപയോഗിക്കൂ; മറ്റ് യാത്രക്കാർക്ക് ശല്യമാകരുതെന്ന് റെയിൽവേ

സംസ്ഥാനത്ത് അൾട്രാവയലറ്റ് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം

ബുദ്ധിപൂർവ്വം സമ്മതിദാനാവകാശം വിനിയോഗിക്കുക; ഭാരതീയതയെ ഉയർത്തിപ്പിടിക്കുന്നവർക്കാവട്ടെ നമ്മുടെ വോട്ട്: സ്വാമി ചിദാനന്ദപുരി

സംസ്ഥാനത്താകെ ത്രികോണ പോര്

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.