Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചു; ജയില്‍ ചാടിയ പ്രതികളെ പിടികൂടാനാകാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 07:12 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലാ ജയിലില്‍ നിന്നും ചാടിപ്പോയ റിമാന്റ് പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ്. വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് ജയില്‍ ചാട്ടത്തിന് സാഹചര്യം ഒരുക്കിയത്.

കഞ്ചാവ് കേസ് പ്രതികളും ബംഗാള്‍ സ്വദേശികളുമായ ജ്യോതിദേബ് സാഹു, ഗോപാല്‍ ദാസ് എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സെല്ലിലെ ടോയ്‌ലറ്റിന്റെ മേല്‍ക്കൂര പൊളിച്ച് പുറത്തു ചാടിയത്. ഇവര്‍ ജില്ല വിട്ടു പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ബസ് സ്റ്റന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന തുടരുന്നുണ്ട്. നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല. റാന്നിയില്‍ സ്ഥിര താമസമാക്കിയിരുന്ന ഇരുവരെയും റാന്നി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു മാസം മുന്‍പാണ് രണ്ടേകാല്‍ കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

ജയില്‍ ചാടുമ്പോള്‍ പ്രതികളുടെ കൈവശം പണവും മൊബൈല്‍ ഫോണുമില്ലാതിരുന്നതിനാല്‍ വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്ര ചെയ്യാന്‍ സാധ്യത കുറവാണെന്ന് പൊലീസ് കരുതുന്നു.

ഏറ്റവുമധികം സുരക്ഷാഭീഷണിയുള്ളതായി കണ്ടെത്തിയിരുന്ന സെല്ലില്‍ നിന്നാണ് രണ്ടു പ്രതികളും രക്ഷപെട്ടത്. ജയിലിന്റെ മേല്‍ക്കൂര സുരക്ഷിതമല്ലെന്നും സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെട്ടിക്കളയണമെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പാര്‍ട്ടു നല്‍കിയിരുന്നു.

സോളാര്‍ കേസില്‍ സരിതയെ പാര്‍പ്പിച്ചപ്പോളാണ് ജയിലിന്റെ സുരക്ഷാഭീഷണി സജീവ ചര്‍ച്ച യായത്. ഇതിന്റെ പേരില്‍ സരിതയെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീടു പലതവണ ജയിലിന്റെ സുരക്ഷാഭീഷണി സംബന്ധിച്ചു ചര്‍ച്ചകളുണ്ടായെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

ജയിലില്‍ നിരീക്ഷണ ക്യാമറയുണ്ടെങ്കിലും ഇതിന്റെ നിയന്ത്രണ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് ജയില്‍സൂപ്രണ്ടിന്റെ മുറിയിലാണ്. സൂപ്രണ്ട് ഇല്ലാത്തപ്പോള്‍ ഗാര്‍ഡിന് ഇതു പരിശോധിക്കാനുമാകുമായിരുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമുണ്ടായില്ല. ജയില്‍ സൂപണ്ട് അവധിയില്‍ പോയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലും ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടിയതായും പരാതികളുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതികള്‍ നിലനില്‍ക്കെയാണ് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടിയത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സബ് ജയിലായിരുന്ന ഇത് ജില്ലാ ജയിലായി ഉയര്‍ത്തിയെങ്കിലും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉയര്‍ന്ന ഉദ്യോഗസസ്ഥരും പരിശോധിച്ചിരുന്നില്ല. മതിലിന്റെ ഉയരം കൂട്ടിയത് മാത്രമാണ് ജില്ലാ ജയില്‍ ആക്കി ഉയര്‍ത്തിയപ്പോള്‍ ചെയ്ത നടപടി.

ജയിലിന്റെ പ്രധാന മതില്‍ക്കെട്ടിനോടു ചേര്‍ന്നു തന്നെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നതും സുരക്ഷാഭീഷണിയായി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.