Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഈ അംഗീകാരത്തിന് സുഗന്ധമേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:52 pm IST
in Varadyam

                    മേരി തന്റെ ഉദ്യാനത്തില്‍

ഏഴുവര്‍ഷം മുമ്പാണ് വിനോദത്തിനുവേണ്ടി മേരിയൊരു ഉദ്യാനം ആരംഭിച്ചത്. വീട്ടിലെ 20 സെന്ററില്‍ മേരിക്ക് കൂട്ടായി നിരവധി പുഷ്പങ്ങളുണ്ടായി. കൂട്ടത്തില്‍ ഏറെയും ഓര്‍ക്കിഡ്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിയായ മേരിയുടെ വീട് പൂക്കളുടെ വിസ്മയ ലോകമാണ്. ഇന്ന് അവയുടെ സുഗന്ധത്തിനൊപ്പം അംഗീകാരവും മേരിയെ തേടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഉദ്യാനപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മേരിക്കാണ് ഇത്തവണത്തെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉദ്യാന ശ്രേഷ്ഠ അവാര്‍ഡ്.

മേരിയുടെ കുടുംബം വര്‍ഷങ്ങളായി മുംബൈയിലായിരുന്നു സ്ഥിര താമസം. ഭര്‍ത്താവായ തോമസ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. 2009 ല്‍ വിആര്‍എസ് എടുത്ത് കുടുംബം നാട്ടിലേക്ക് തിരിച്ചു വന്നു. പിന്നീടാണ് വീട്ടിലെ പുരയിടത്തില്‍ ഓര്‍ക്കിഡ് കൃഷി ആരംഭിച്ചത്. അതിന് ശേഷം വിവിധയിനം ചെടികള്‍ ശേഖരിച്ച് വില്‍പ്പന തുടങ്ങി. പലതരം ഓര്‍ക്കിഡുകള്‍ക്ക് പുറമേ വിവിധതരം ചെമ്പരത്തികള്‍, ബോണ്‍സായി ചെടികള്‍, നിരവധി വിദേശ പുഷ്പങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. കൈവശമില്ലാത്ത ഇനങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ന് പൂക്കള്‍ക്ക് പുറമേ അലങ്കാര മത്സ്യക്കൃഷിയും ചെയ്യുന്നുണ്ട്. പ്‌ളാറ്റി, സോള്‍ട്ടെയില്‍ എന്നീ ഇനങ്ങളാണ് ആദ്യം കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഓസ്‌ക്കാറിന്റെ വെറൈറ്റികളായ ടൈഗര്‍, പൈയര്‍ റെഡ്, കോപ്പര്‍, ആല്‍ബിനോ എന്നിവയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഒന്‍പത് സിമന്റ് ടാങ്കും, 16 ഫൈബര്‍ ടാങ്കും, 20 ഗ്ലാസ് ടാങ്കുമാണ് മത്സ്യക്കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ സീസണല്ലാത്ത സമയങ്ങളില്‍ അലങ്കാര മത്സ്യങ്ങള്‍ വരുമാനം നല്‍കുന്നു. ഇന്ന് സീസണില്‍ 60,000 ഓളം രൂപ പൂക്കളും, ഒന്നര ലക്ഷത്തോളം രൂപ മത്സ്യങ്ങളും വഴി ലഭിക്കുന്നുണ്ട്.

മത്സ്യങ്ങള്‍ ഹോള്‍സെയില്‍, റീട്ടെയില്‍ രീതികളില്‍ വില്‍പ്പന നടത്താറുണ്ട്. കോഴിക്കോട്, ബെംഗളുരു എന്നിവിടങ്ങളിലാണ് വില്‍പ്പന ഏറെയും നടത്തുന്നത്. എല്ലാ ഇനങ്ങള്‍ക്കും വിപണി കണ്ടെത്താന്‍ ഭര്‍ത്താവ് തോമസും ഇന്ന് മേരിക്കൊപ്പം സഹായത്തിനുണ്ട്. തുടക്കത്തില്‍ മനസ്സിന്റെ സന്തോഷം കരുതി മാത്രമാണ് ഉദ്യാനം ആരംഭിച്ചതെന്നാണ് മേരി പറയുന്നത്. കൃഷിക്ക് പിന്തുണയുമായി ബെംഗളുരുവില്‍ ജോലി ചെയ്യുന്ന മകള്‍ ഷാലറ്റ് തോമസും, വിദ്യാര്‍ഥിയായ മകന്‍ ഷിബു തോമസും മേരിക്ക് കൂട്ടായുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.