Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കണ്യാര്‍കളിയിലെ ദ്വാരകാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:37 pm IST
in Varadyam

പാലക്കാട്ടെ കണ്യാര്‍കളിപ്രേമികള്‍ തങ്ങളുടെ കലാസ്‌നേഹത്തോടൊപ്പം ആരാധിക്കുന്ന വ്യക്തിയാണ് ‘ദ്വാരകാകൃഷ്ണന്‍’ ആശാന്‍. കണ്യാര്‍കളി എന്ന അനുഷ്ഠനാകലയുടെ പര്യായം എന്ന് കലാസ്‌നേഹികള്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് നിറസാന്നിധ്യമാണ്. കളിയാശാനായും, വേഷക്കാരനായും ഒക്കെ, അരങ്ങ് കീഴടക്കിയ ആശാന്റെ, ആലാപന വൈഭവം ഒന്നുവേറെ തന്നെ. കണ്യാര്‍കളിയുടെ ലോകത്ത്, ഇദ്ദേഹത്തെ ഉന്നതിയില്‍ എത്തിച്ച പ്രധാനപ്പെട്ട ഘടകവും ഇതുതന്നെ.

കണ്യാര്‍കളിപ്പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നാടോടിത്തത്തെ അതിന്റെ പരമാവധിയില്‍ എത്തിച്ചുകൊണ്ടുള്ള ആലാപന രീതി ആസ്വാദക വൃന്ദത്തിന്റെ മനസ്സ് കീഴടക്കി. നാടോടിപ്പാട്ടുകള്‍ക്ക് യോജിച്ച ശാരീരമഹിമയും, വരികളിലെ ഭാവങ്ങളെ ഉള്‍ക്കൊണ്ട ആലാപന ശൈലിയും, കണ്യാര്‍ കളി രംഗത്ത് ആര്‍ക്കും അവകാശപ്പെടാനാകാത്ത തലത്തില്‍ ആശാനെ എത്തിച്ചു.

നാടോടിപ്പാട്ടിലേക്ക്, ശാസ്ത്രീയ സംഗീതത്തിന്റെ സാധ്യതകള്‍ പരീക്ഷിച്ച് കലാസ്വാദനം സാധ്യമാക്കാം എന്ന് കണ്യാര്‍കളിയിലെ ‘അയിലൂര്‍ ശൈലി’സാക്ഷ്യപ്പെടുത്തുന്നു. നാടോടിപ്പാട്ടുകളെ അതേ ശൈലിയില്‍, അനായാസമായി മേല്‍സ്ഥായില്‍ പാടി, ശുദ്ധസംഗീതത്തിന്റെ നൈസര്‍ഗിക സംഗതികള്‍ വേണ്ട അളവില്‍ ചേര്‍ത്ത്, ശ്രവണസുന്ദരമായ രീതിയില്‍ പാടി ഫലിപ്പിച്ചുകൊണ്ട് കണ്യാര്‍കളി പാട്ടിന് നവ്യമായ ഒരു ആലപാനശൈലി ദ്വാരകാശാന്‍ ഒരുക്കിയെടുത്തു…

കണ്യാര്‍കളിക്ക് പ്രസിദ്ധികേട്ട പാലക്കാടന്‍ ഗ്രാമമായ പല്ലശ്ശനയാണ് ദ്വാരകാശാന്റെ ജന്മനാട്. ആചാരങ്ങള്‍ തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍, നൂറ്റാണ്ടുകളോളം പുറംലോകം കാണാതെ ഒതുങ്ങിക്കൂടി കണ്യാര്‍കളി, ഇന്ന് ചെറിയതോതിലെങ്കിലും ലോകമറിയാന്‍ തുടങ്ങിയെങ്കില്‍, അതില്‍ ദ്വാരകാകൃഷ്ണന്റെ കലാപ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. ‘നായര്‍ സമുദായത്തിന്റെ സ്വന്തം കല’ എന്ന് ഖ്യാതി നേടിയ കണ്യാര്‍കളിയെ ഇതര സമുദായങ്ങള്‍ക്കിടയിലും അഭ്യസിപ്പിച്ച് പ്രചരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആചാര്യന്മാരില്‍ പ്രധാനിയാണ് ഇദ്ദേഹം.

സ്വസമുദായത്തിലെ പലര്‍ക്കും ദ്വാരകാശന്റെ ഈ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വരികയും, തന്മൂലം അദ്ദേഹത്തിന് ഒരുപാട് വിമര്‍ശനങ്ങളും മറ്റും അഭിമുഖീകരിക്കേണ്ടിയും വന്നിട്ടുണ്ട്. എന്തൊക്കെ തന്നെയായാലും, കലയിലെ അതിജ്ഞാനം കൊണ്ട് കരക്കാരുടെയെല്ലാം പ്രിയങ്കരനായ ആശാനയി മാറുകയായിരുന്നു പലശ്ശന ദ്വാരകാകൃഷ്ണന്‍..

പാട്ടുകാരനായും, ആശാനയും മാത്രമല്ല വേഷക്കാരനായും അരങ്ങിലെ അധിപനായി ദ്വാരകാകൃഷ്ണന്‍ മാറി. കണ്യാര്‍കളിയിലെ സ്ത്രീവേഷമായ ‘കുറത്തി’ യെ ആടി ഫലിപ്പിക്കാന്‍ ഇന്നോളം ഒരുപുതുജന്മം ഉണ്ടായിട്ടില്ല. ദ്വാരകാശാന്റെ പുകള്‍പെറ്റ കുറത്തിയഴക് വര്‍ണ്ണനാതീതമാണ്.

കണ്യാര്‍കളി രംഗത്ത് ദ്വാരകാകൃഷ്ണന്‍ ആശാന്റെ ഗുരു മഠത്തില്‍ ശിവശങ്കരന്‍ നായരാണ്. കണ്യാര്‍കളി രംഗത്തുനിന്ന് ആദ്യമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡു നേടിയ കലാകാരനാണദ്ദേഹം. കണ്യര്‍കളിയുടെ സമവാക്യമായി ഇന്നും അദ്ദേഹത്തെ കലാസ്‌നേഹികള്‍ ആദരിച്ചുപോരുന്നു.

കണ്യാര്‍കളി രംഗത്തിന് നല്‍കിയ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി 2003 ബല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് നല്‍കി ദ്വാരകാകൃഷ്ണന്‍ ആശാനെ ആദരിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം, പ്രഥമ ദുബായ് മേളം പുരസ്‌ക്കാരം തുടങ്ങിയവയും ഇദ്ദേഹത്തിന്റെ കലാസേവനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ്. കാലങ്ങളെ ജയിച്ച കണ്യാര്‍കളിയുടെ ലോകത്ത്, കൈകളിലിണങ്ങുന്ന ഓട്ടുതാളങ്ങള്‍ക്ക് ഒത്ത നാദ മാധുരിയുമായി ഇദ്ദേഹം വിരാജിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.