Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആറു കോടി വായ്‌പ വാഗ്ദാനം ചെയ്ത് ആറു ലക്ഷം തട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:41 pm IST
in Thrissur

തൃശൂര്‍: നഗരമധ്യത്തിലുള്ള ഒരു ഹോസ്റ്റല്‍ വാങ്ങുന്നതിനായി വായ്‌പ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കി കരാറിലൊപ്പിട്ട് ആറു ലക്ഷം തട്ടി. വായ്‌പ ലഭിക്കുന്നതിനായി കമ്മീഷനെന്ന പേരില്‍ കടം വാങ്ങി നല്‍കിയ ആറു ലക്ഷം രൂപയും നഷ്ടപ്പെട്ടതോടെ വായ്‌പ തരപ്പെടുത്താന്‍ ഏജന്റിനെ സമീപിച്ച യുവതികളിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ നഗരത്തിലെ ഒരു ഏജന്റാണ് സത്രീകളെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയതായി പരാതി നല്‍കിയിരിക്കുന്നത്. ഏജന്റിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട സഹായം ലഭിക്കാതായതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനെയും സമീപിച്ചിരിക്കയാണിപ്പോള്‍. നഗരത്തിന് സമീപവും ഏങ്ങണ്ടിയൂരിലും അഗതി മന്ദിരങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ ചേര്‍ന്നാണ് തൃശൂര്‍ നഗര മധ്യത്തില്‍ സെന്റ് തോമസ് കോളജിന് സമീപമുള്ള ഒരു സ്വകാര്യ ഹോസ്റ്റല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ ഒരു സ്വകാര്യ ബാങ്കില്‍ പര്‍ച്ചേയ്‌സ് ലോണിന് അപേക്ഷ നല്‍കിയത്. പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തുന്നതിനാണ് ഹോസ്റ്റല്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ലോണ്‍ നല്‍കാനാകില്ലെന്നും പണം ലഭ്യമാക്കാന്‍ ഒരാളെ പരിചയപ്പെടുത്തി നല്‍കാമെന്നും ബാങ്കിലെ ലോണ്‍ സെക്ഷനിലെ മാനേജര്‍ പറഞ്ഞു. അദ്ദേഹം ഏജന്റിനെ ബാങ്കിലേക്ക് വിളിച്ചു വരുത്തി പരിചയപ്പെടുത്തി നല്‍കുകയും ചെയ്തു. ഇയാള്‍ സെന്റ് തോമസ് കോളജിന് സമീപമുള്ള തന്റെ ഓഫീസിലേക്ക് കൊണ്ടുപോകുകയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്ത് കൊടുക്കാനുള്ള ലൈസന്‍സ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില രേഖകളും കാണിച്ചു. ഇരിങ്ങാലക്കുടയിലുള്ള ഒരു സഹകരണ ബാ്ങ്കില്‍ നിന്ന് വായ്‌പ ഏര്‍പ്പാടാക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ലോണ്‍ എടുക്കേണ്ട വസ്തുവിന്റെ രേഖകളെല്ലാം ഏജന്റിന് നല്‍കി. ലോണിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും ഒരു കോടി രൂപയ്‌ക്ക് എണ്‍പതിനായിരം രൂപ ഫീസ് നല്‍കണമെന്നും പറഞ്ഞു. ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപ കഴിഞ്ഞ ജൂ്ണ്‍ ഏഴിന് നല്‍കിയത്രേ. ബാക്കി മൂന്നു ലക്ഷം രൂപ ജൂണ്‍ 12നും നല്‍കി. ആറു ലക്ഷം രൂപ കൈപ്പറ്റിയത് അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുകയും ചെയ്തു. കരാറിന്റെ കോപ്പിയും നല്‍കി.

രണ്ടു ദിവസം കഴിഞ്ഞ് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഓഫീസില്‍ ചെന്നപ്പോള്‍ പലപ്പോഴും ഓഫീസ് തുറക്കാറില്ലെന്നും വ്യക്തമായി. ഓഫീസില്‍ ചെന്ന വിവരം അറിഞ്ഞ് ഏജന്റ് ഫോണില്‍ വിളിച്ച് സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതി നല്‍കിയാല്‍ ഒന്നും സംഭവിക്കില്ലെന്നും കേസുകൊടുത്താല്‍ ജാമ്യം കിട്ടുമെന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്രേ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

പുതിയ വാര്‍ത്തകള്‍

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.