Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വിസ്മയമായി ഡ്രാഗണ്‍ ഫ്രൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 06:16 pm IST
in Agriculture

ഡ്രാഗണ്‍ ഫ്രൂട്ടെന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും നേരില്‍ കണ്ടാല്‍ ആരും ഇതിന്റെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമെന്നതില്‍ സംശയമില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപവുമാണ് മധുരക്കള്ളി എന്ന ഡ്രാഗണ്‍ ഫ്രൂട്ടിനെ വ്യത്യസ്ഥമാക്കുന്നത്. ആര്യനാട് കൊക്കൊട്ടേല ആരാമത്തില്‍ അപ്പുക്കുട്ടന്‍ നായര്‍, അംബിക ദേവി ദമ്പതികളുടെ 60 സെന്റ് ഭൂമിയില്‍ നിറയെ ഈ അത്ഭുത പഴം തലയുയര്‍ത്തി നില്‍ക്കുന്നു. മലേഷ്യ, സിങ്കപ്പൂര്‍, തായിലാന്‍ഡ്, വിയറ്റ്‌നാം, ഇസ്രായേല്‍, ശ്രിലങ്ക തുടങ്ങിയ രാജ്യത്തിലാണ് ഇവ പൊതുവെ ഉള്ളതെങ്കിലും, ഇന്ത്യയില്‍ അടുത്തകാലത്താണ് കണ്ടു തുടങ്ങിയത്.

ആരെയും മോഹിപ്പിക്കുന്ന നിറവും രൂപവും ഈ വിദേശി പഴത്തിന്റെ പ്രത്യേകതയാണ്. പോഷക സമൃദ്ധവും, ഊര്‍ജദായകവും, സ്വാദിഷ്ടവുമാണ് ഡ്രാഗണെന്ന് വിശേഷണം. നാടന്‍ കള്ളി ചെടിയോടു സാദൃശ്യമുള്ളതിനാലും നേരിയ മധുരമുള്ളതിനാലുമാണ് ഇവയ്‌ക്ക് മധുരക്കള്ളി എന്ന് പേരുവരാന്‍ കാരണം. പഴത്തിന്റെ പുറം ചെതുമ്പലുകള്‍ പോലുള്ളതിനാല്‍ പിത്തായ എന്നും പേരുണ്ട്. ഇതിന്റെ പൂവ് വിരിയുന്നത് രാത്രിയിലായതിനാല്‍ മൂണ്‍ ഫ്‌ലവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ്, ലേഡി ഓഫ് ദി നൈറ്റ് എന്നീ പേരുകളും മധുരക്കള്ളിക്ക് സ്വന്തം. പഴത്തിന്റെ ഉള്‍ക്കാമ്പിന് വെള്ളയോ ചുവപ്പോ നിറവും, വിത്ത് ചെറുതും കറുത്ത നിറത്തിലുമായിരിക്കും. മഞ്ഞയും, പിങ്ക് നിറത്തിലുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ചിലയിടങ്ങളില്‍ കണ്ടു വരുന്നു.

രണ്ടാഴ്ചകൊണ്ട് മുളയ്‌ക്കുന്ന വിത്ത് ചെടിയായി ഒരുവര്‍ഷത്തിനുള്ളില്‍ കായ്‌ക്കും. രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുത്ത് കായ്‌ക്കുന്നവയുടെ പഴത്തിന് ഗുണം ഏറുമെന്ന് അപ്പുക്കുട്ടന്‍ നായര്‍. 20 വര്‍ഷമാണ് ഒരു ചെടിയുടെ ആയൂസ്. 35 സെമീ നീളം വരുന്ന ഇതിന്റെ പൂക്കള്‍ക്ക് ഒറ്റ രാത്രിയുടെ ആയൂസേ ഉണ്ടാകാറുള്ളു. പൂവ് വിടര്‍ന്നാല്‍ നാല്പതു ദിവസത്തിനുള്ളില്‍ കായായി രൂപാന്തരപ്പെടുകയും വിളവെടുപ്പിനു തയാറാകുകയും ചെയ്യും. ഏതു മോശം കാലാവസ്ഥയെയും ഇവ തരണം ചെയ്യുമെങ്കിലും കഠിന താപം വളര്‍ച്ചയെ മുരടിപ്പിക്കും.

ജീവകം സി യുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍, ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്‌ക്കാന്‍, രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കാന്‍, പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ തുടങ്ങി പ്രായാധിക്യത്തെ ചെറുത്തു നിര്‍ത്താന്‍ വരെ ഡ്രാഗണ്‍ ഫ്രൂട്ട് അത്യുത്തമമത്രെ. പഴം അതേപടിയും തണുപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മാമ്പഴം തുടങ്ങി മറ്റു പഴങ്ങളോടൊപ്പം ജ്യൂസ് ആക്കിയും ഉപയോഗിക്കാം.

മൂന്ന് വര്‍ഷം മുന്‍പാണ് അപ്പുക്കുട്ടന്‍ നായര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പരീക്ഷിച്ചത്. ഇത് കൂടാതെ മില്‍ക്ക് ഫ്രൂട്ട്, ധുരിയാന്‍, മംഗോ സ്റ്റീന്‍, ഫാഷന്‍ ഫ്രൂട്ട്, മുള്ളാത്ത, ഇലന്ത പഴം, വെല്‍വെറ്റ് ആപ്പിള്‍, രാജ പുളി, നിയോണി, പേരക്ക, മള്‍ബറി എന്നുവേണ്ട ആരാമത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ടെറസ്സില്‍ പച്ചക്കറി കൃഷിയടക്കം പുരയിടത്തിലാകമാനം പല നിറത്തിലുള്ള പൂച്ചെടികളും നിറച്ചിട്ടുണ്ട്. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷമാണ് കൃഷിയില്‍ ഇരുവരും ശ്രദ്ധ കൊടുത്തത്. മനസുണ്ടെങ്കില്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുമെന്നാണ് അപ്പുക്കുട്ടന്‍ നായരുടെ പക്ഷം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.