Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കേരളത്തില്‍ ഐഎസിന്റെ പദ്ധതികളെ ചെറുക്കാന്‍ ‘ഓപ്പറേഷന്‍ പീജിയണ്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 05:34 pm IST
in Special Article

നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഭീകരവാദം. വിവിധ കോണുകളില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിഷം കുത്തിവയ്‌ക്കപ്പെട്ട് ഐഎസിലേയ്‌ക്ക് രാജ്യത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവരും നിരവധിയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലും ഐഎസ് റിക്രൂട്ട്‌മെന്റ് പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ പീജിയണ്‍’ എന്ന ദൗത്യം ഇതിന് ഒരു ചെറുത്ത് നില്‍പ്പായേക്കും. കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ദൗത്യം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തില്‍ ഐഎസില്‍ ചേരാനിരുന്ന 350 പേരുടെ പേരുകളും കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയായിരുന്നു.

പത്തനംത്തിട്ട ഒഴിച്ച് സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം യുവാക്കളെ ഭീകരവാദത്തിലേയ്‌ക്ക് നയിക്കുന്ന റിക്രൂട്ടുകാരുടെ പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയ്‌കുതമായി ചേര്‍ന്നുള്ള പ്രത്യേക ദൗത്യ സംഘമാണ് ഇതിനെതിരെ നിയോഗിക്കപ്പെട്ടിരിക്കുന്നത്.

350 പേരുടെ പട്ടികയില്‍ കണ്ണൂര്‍ സ്വദേശികളാണ് അധികവും. 118 മലയാളി യുവാക്കളാണ് ജില്ലയില്‍ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. മലപ്പുറമാണ് തൊട്ടു പിന്നിലായി സ്ഥാനം പിടിച്ചത്. 89 പേരാണ് ഇവിടെ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. കാസര്‍കോട് നിന്ന് 66 പേരും കോഴിക്കോട് നിന്ന് 25 പേരും പാലക്കാട് നിന്ന് 16 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 350 പേരുടെ പട്ടികയില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഐഎസില്‍ ചേരാനിരുന്ന യുവാക്കളെല്ലാം തന്നെ 20 വയസ് പ്രായമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ബിഎസ് മുഹമ്മദ് യാസിന്‍ ചൂണ്ടിക്കാട്ടി. ഇതില്‍ എടുത്ത് പറയേണ്ട പ്രധാന കാര്യം എന്തെന്നാല്‍ പട്ടികയിലെ ഭൂരിഭാഗവും എഞ്ചിനിയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമില്ലായ്‌മയും അവബോധമില്ലായ്‌മയുമാണ് ഇതിന് പിന്നിലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ബന്ധം സ്ഥാപിക്കുക വഴിയാണ് ഇവര്‍ യുവാക്കളില്‍ എത്തിചേരുന്നതും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും.

എന്നാല്‍ ഓപ്പറേഷന്‍ പീജിയണിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിന്റെ ആദ്യ പടി കഴിഞ്ഞപ്പോള്‍ യുവാക്കള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും 30ഓളം പേര്‍ ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല. ഇവരെ കൗണ്‍സിലിങിലൂടെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓപ്പറേഷണ്‍ പീജിയണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

World

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

India

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Kerala

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.