Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷിമുഖത്തു നിന്ന് വഴിമാറി കാന്തല്ലൂര്‍

Janmabhumi Online by Janmabhumi Online
Jun 17, 2017, 01:12 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കാലാവസ്ഥാ വ്യതിയാനം ഇടുക്കിയിലെ പ്രമുഖ കൃഷിയിടങ്ങളെയും ബാധിച്ചുതുടങ്ങി. മൂന്നാറില്‍ പതിവിന് വിപരീതമായി അതിശൈത്യമാണ് അനുഭവപ്പെടുന്നതെങ്കില്‍ എക്കാലത്തെയും ശീതകാല പച്ചക്കറിയുടെ വിളനിലമായിരുന്ന കാന്തല്ലൂരില്‍ സ്ഥിതി മറിച്ചാണ്. വരള്‍ച്ചയുടെ കാഠിന്യത്താല്‍ കൃഷിയിടങ്ങളില്‍ വെള്ളം കിട്ടാതെവരുന്ന അവസ്ഥ ഇവിടുത്തെ കര്‍ഷകരെ ചെറിയതോതില്ല ബുദ്ധിമുട്ടിക്കുന്നത്. ഓരോ വര്‍ഷവും ഈ ദുരിതം കൂടിവരികയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാന്തല്ലൂരിന്റെ പല മേഖലകളും വരള്‍ച്ചയുടെ പിടിയിലകപ്പെട്ടുകഴിഞ്ഞു. കൃഷിക്ക് സഹായകമായി കാട്ടുചോലകളില്‍ നിന്ന് ലഭിച്ചിരുന്ന നീരൊഴുക്ക് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ തരിശിട്ടിരിക്കുന്നതിനൊപ്പം നെല്‍പ്പാടങ്ങളില്‍ ബഹുഭൂരിപക്ഷവും കരിമ്പ് കൃഷിക്കായി വഴിമാറിക്കഴിഞ്ഞു. വാഴ, കപ്പ, കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി, സവാള, ഗ്രീന്‍പീസ്, സ്‌ട്രോബറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. കൃഷി ചെലവ് വര്‍ദ്ധിച്ചതിനു പുറമേ ഇവയുടെ സംരക്ഷണവും ഇന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട് വിട്ടിറങ്ങുന്ന മൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നത് പതിവാണെന്ന് കര്‍ഷകര്‍ പറയുന്നു.

കൃഷിക്ക് വെളളം കിട്ടാത്തതാണ് ഇപ്പോഴത്തെ മുഖ്യപ്രശ്‌നമെന്ന് കഴിഞ്ഞ അരനൂറ്റാണ്ടായി പച്ചക്കറി കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസി കര്‍ഷകനായ ശിവരാമന്‍ പറഞ്ഞു. മുന്‍പ് മഴ നന്നായി ലഭിച്ചിരുന്നു. മലമുകളിലെ കാട്ടുചോലകളിലൂടെ ഒഴുകിയയെത്തുന്ന വെള്ളം ചെറിയ തടയണകെട്ടി തടഞ്ഞുനിര്‍ത്തി തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയിലേക്ക് ചാലുകള്‍ വെട്ടി തിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോള്‍ കാട്ടുചോലകള്‍ തന്നെ അപ്രത്യക്ഷമായി. വെള്ളം കിട്ടാത്തതിനാല്‍ നൂറിലധികം ഏക്കര്‍ സ്ഥലം തരിശിട്ടിരിക്കുകയാണ്. പ്രധാനമായി വെള്ളത്തെ ആശ്രയിച്ച് നടത്തുന്ന നെല്‍ കൃഷി കരിമ്പുകൃഷിക്ക് വഴിമാറിയെന്നും ശിവരാമന്‍ പറഞ്ഞു.

പുലര്‍ച്ചെ കൃഷിയിടത്തില്‍ ഇറങ്ങുന്ന ശിവരാമനും കുടുംബവും മണിക്കൂറിടവിട്ട് കൃഷിയിടത്തില്‍ വെള്ളമെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ഉറവയില്‍നിന്ന് വെള്ളം ശേഖരിച്ച് ചെറുചാലുകളില്‍ കൂടിയാണ് എത്തിക്കുന്നത്. ഇത് കൃഷിയിടത്തിലെ എല്ലാ സ്ഥലത്തും എത്തിക്കാന്‍ കഴിയുന്നില്ല. അതാണ് ഭൂമി തരിശിടാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയിപ്പോള്‍ എല്ലാത്തരം കൃഷികളും കുറഞ്ഞുവരികയാണ്. കാലക്രമേണ ഇവയെല്ലാം കാന്തല്ലൂരില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന് കൃഷിക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കൃഷിയെമാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ജനത സാവധാനം മറ്റ് മേഖലകളിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൃഷിയില്‍ നിന്ന് ക്രമേണ പിന്മാറുന്നതിന്റെ സൂചനകളും ഇതിലൂടെ വ്യക്തം. പല കൃഷിയിടങ്ങള്‍ക്ക് നടുവിലും ഫ്‌ളാറ്റുകളും, ചെറുവില്ലകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാറിനൊപ്പം വിനോദസഞ്ചാരികളെ വരവേല്‍ക്കാനായി കാന്തല്ലൂരും ഒരുങ്ങിത്തുടങ്ങി. കൃഷിയേക്കാള്‍ ആദായകരവും അദ്ധ്വാനക്കുറവും ലഭിക്കുന്നുവെന്നതാണ് ഈ രംഗത്തേയ്‌ക്ക് പോകാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ഈ സാധ്യതകള്‍ പരമാവധി മുതലെടുക്കാന്‍ വന്‍കിട ഫ്‌ളാറ്റു മാഫിയകളും സജീവമാണ്. ഇവരുടെ കൈവശമാണ് ഇപ്പോള്‍ കാന്തല്ലൂരിലെ നല്ലൊരു ശതമാനം കൃഷി ഭൂമിയും. പാട്ടത്തിന് ഭൂമിയെടുത്താണ് തുടക്കം. പിന്നീട് കൈവശമാകും. കാന്തല്ലൂരും മറ്റൊരു മൂന്നാറായി മാറാന്‍ ഇനി അധികം വൈകില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സംസ്ഥാനത്ത് 23 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍, സര്‍ക്കാര്‍ വകുപ്പുകളല്ല ഇവയെന്നും ഓര്‍മ്മിപ്പിച്ച് വ്യവസായമന്ത്രി

Career

പ്രവാസികള്‍ക്കും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക സൗജന്യമായി സംരംഭകത്വ പരിശീലനം നല്‍കുന്നു

Kerala

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

Kerala

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies