Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വേലികളും മതിലുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:52 pm IST
in Special Article

അതിര്‍ത്തി വേലികള്‍ ഒന്നുമില്ലാത്ത ഏക ലോകത്തെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്.വ്യത്യസ്തതകളില്ലാതെ മനുഷ്യരെല്ലാം ഒന്നായി സന്തോഷത്തോടെ കഴിയുന്ന അങ്ങനെയൊരു ലോകം പക്ഷേ,സ്വപ്‌നത്തില്‍ മാത്രമാകാം എന്നും നാം കരുതാറുണ്ട്.വേലികളും മതിലുകളുമില്ലാത്ത ആദര്‍ശാത്മകമായ ലോകത്തെക്കുറിച്ചു വിചാരപ്പെടുമ്പോഴുംഅത്തരം വേലികളും മതിലുകളും എന്ന സാങ്കേതിക സംജ്ഞയെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്‌നാട് അതിര്‍ത്തിയോടും മറ്റും ചേര്‍ന്നു കിടക്കുന്ന കേരള പ്രദേശങ്ങളില്‍ കന്നുകാലികളെ മോഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.അതവരുടെ ജീവിത രീതിയായിരുന്നു.അങ്കത്തിനു പുറപ്പെടുന്ന ചേകോന്‍മാരെപ്പോലെ ധീര വീര സാഹസികതയിലേക്കുള്ള എടുത്തു ചാട്ടംപോലെയായിരുന്നു ഈ നാല്‍ക്കാലി മോഷണത്തിനായുള്ള ജാഗ്രത.അങ്കം ജയിച്ചു വരാന്‍ അതായത് കന്നുകാലികളെ മോഷ്ടിച്ചു കൊണ്ടു വന്ന് തങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ നെറ്റിയില്‍ കുറി ചാര്‍ത്തി ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ ഒരുക്കി വിടുമായിരുന്നു.ഇത്തരം മോഷണത്തിനിടയില്‍ ഭര്‍ത്താവ് മരിച്ചാലും അതു വീരമൃത്യുവായി കരുതുന്ന ആചാരമായിരുന്നു ആ സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ഇത്തരം കന്നുകാലി മോഷണം പെരുകിയതേടെ ഒരു ഭാഗത്ത് കനത്ത വീരസ്യവും മറുഭാഗത്ത് വന്‍ നഷ്ടവും സംഭവിച്ചുകൊണ്ടിരുന്നു.ഇതു സമൂഹത്തില്‍ പ്രശ്‌നമായി.ആറ്റുനോറ്റ് മക്കളെപ്പോലെ കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് കന്നുകാലി മോഷണം കലയും ജീവിതവുമാക്കിയവരില്‍ നിന്നും അതിജീവനം വേണമായിരുന്നു.അങ്ങനെ അവര്‍ ചിന്തിച്ചു കണ്ടെത്തിയ പോംവഴിയായിരുന്നു അതിര്‍ത്തിയില്‍ വേലികെട്ടുക എന്നത്.അങ്ങനെ ഓരോ കുടുംബക്കാരും അവരുടെ അതിര്‍ത്തികളില്‍ പൊക്കമുള്ളവേലി കെട്ടാന്‍ തുടങ്ങി.ഈ വേലി ചാടിക്കടന്നു പശുക്കളെ മോഷ്ടിച്ചു പോകാന്‍ സാധ്യമല്ലായിരുന്നു.വേലിയുടെ ആരംഭം അങ്ങനെ ആയിരുന്നുവെന്നും പറയപ്പെടുന്നു.. അതു പിന്നെ കേരളത്തില്‍ സാവധാനത്തിലാണെങ്കില്‍പ്പോലും സാര്‍വത്രികമായി.

അതിര്‍ത്തി വേലികെട്ടി തിരിക്കുക അല്ലെങ്കില്‍ അതിരു വേലികെട്ടി സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നിനുമായിരുന്നില്ല ഈ വേലി നിര്‍മ്മാണം.വേലികെട്ടാതെയും ചെറുതും വലുതുമായ പറമ്പുകള്‍ അന്നുണ്ടായിരുന്നു.ഇന്നത്തെ ജനപ്പെരുപ്പമോ ഭൂവാവശ്യമോ അന്നുണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ ഭൂമി കൈയ്യേറുമെന്ന ആശങ്കയ്‌ക്കും ഇടയില്ലായിരുന്നു.പിന്നീട് വേലി സര്‍വസാധാരണമായപ്പോഴും വേലിയില്ലാത്ത പറമ്പുകളും സാധാരണയായിരുന്നു.വേലിയുണ്ടായിട്ടും ഒരു പറമ്പില്‍ നിന്നും മറ്റൊരു പറമ്പിലേക്കുള്ള നടപ്പിനും സഞ്ചാരത്തിനൊന്നും തടസം നില്‍ക്കുകപോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിരുന്നില്ല.പല വേലികള്‍ക്കുള്ളിലൂടേയും വേലിയില്ലാത്ത വീട്ടു മുറ്റത്തൂടേയും ഒരനുവാദവുമില്ലാതെ ഏതു പാതിരയ്‌ക്കും സഞ്ചരിക്കാമായിരുന്നു.

പിന്നീട് കാലം മാറി.ജനപ്പെരുപ്പമായി.ഭൂമിയുടെ ആവശ്യവും അവകാശവും വര്‍ധിച്ചു.മനുഷ്യന് ഒന്നും പോരാതായി.ആര്‍ത്തിയായി.അപ്പോള്‍ എവിടേയും എന്തും കൈയ്യേറ്റമായി.അങ്ങനെ സ്വാഭാവികമായും അതിര്‍ത്തി സംരക്ഷിക്കേണ്ടി വന്നു.എല്ലായിടത്തും വേലി വന്നു.വഴി കുറഞ്ഞു.വഴി തന്നെ പലയിടങ്ങളിലും ഇല്ലാതായി.പിന്നീട് കൂടുതല്‍ ഉറപ്പിനായി മതിലുകള്‍ വന്നു.മതിലുകള്‍ വീടിനേയും കുടുംബത്തേയും സംരക്ഷിക്കുന്നതായി.ചിലവ ജയില്‍ മതിലുകള്‍പോലെ പൊക്കമായി.അവയില്‍ തൊട്ടാല്‍ മരിക്കുന്ന വൈദ്യുതകമ്പികള്‍ ചാര്‍ത്തി.ചില മതിലുകള്‍ പൊളിയുമ്പോള്‍ പുതിയവ ഉയരുന്നു.ഇസ്രയേല്‍ മതിലുകെട്ടുന്നു.ചൈന കെട്ടുന്നു.അമേരിക്കയും കെട്ടാന്‍ ആലോചിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

India

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

Kerala

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

83,000ത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകളും ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.