Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘എങ്കില്‍ നായനാര്‍ ഒന്നാം പ്രതിയല്ലേ?’

Janmabhumi Online by Janmabhumi Online
Jun 12, 2017, 07:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ കേസുണ്ടെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഒന്നാം പ്രതിയല്ലേ? എന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍. പ്രോസിക്യൂഷന്‍ പറയുന്നതുപോലെ കേസുണ്ടെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കിയ സിബിഐ, അന്നത്തെ മുഖ്യമന്ത്രി നായനാരെ പ്രതിയാക്കാഞ്ഞതെന്താണ്, സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹൈക്കോടതിയില്‍ സംശയം പ്രകടിപ്പിച്ചു. സിബിഐ നല്‍കിയ കുറ്റപത്രം കെട്ടുകഥയാണെന്നും സാല്‍വെ ഉന്നയിച്ചു. സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ കേസിലെ ഏഴാം പ്രതിയാണ് പിണറായി. ഹരീഷ് സാല്‍വേയുടെ വാദം പൂര്‍ത്തിയായതോടെ സിംഗിള്‍ ബെഞ്ച് ഹര്‍ജി മാര്‍ച്ച് 27 ലേക്ക് മാറ്റി.

ലാവ്‌ലിന്‍ ഫയലിന് വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ അംഗീകാരം നല്‍കിയതിനു പുറമേ, അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, ധനകാര്യ മന്ത്രി ടി. ശിവദാസമേനോന്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ അംഗീകാരവും ലഭിച്ചു. കാബിനറ്റ് സെക്രട്ടറി ഗൂഢാലോചനയുടെ ഭാഗമായി നിന്ന് എന്തെങ്കിലും മറച്ചുവെച്ചുവെന്ന ആരോപണം ഇല്ല. എന്നിട്ടും ഫയലില്‍ ഒപ്പുവച്ചവരും അംഗീകാരം നല്‍കിയവരുമായ എല്ലാവരെയും സിബിഐ പ്രതിയാക്കിയില്ല. ചിലരെ ഒഴിവാക്കിയും മറ്റു ചിലരെ പ്രതി ചേര്‍ത്തുമാണ് സിബിഐ കേസുണ്ടാക്കിയത്. സിബിഐ പറയുന്ന പ്രകാരം പിണറായി വിജയന്‍ പ്രതിയാകുന്നെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഒന്നാം പ്രതിയാകുമായിരുന്നുവെന്നും ഹരീഷ് സാല്‍വെ വാദിച്ചു. വാദം നാലു മണിക്കൂര്‍ നീണ്ടു.

കുറ്റപത്രത്തിലൊരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായി പറയുന്നില്ല. ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ എസ്എന്‍സി ലാവ്‌ലിനുമായി കരാര്‍ ഒപ്പിട്ടുവെന്ന സിബിഐയുടെ കണ്ടെത്തല്‍ കെട്ടുകഥയാണ്. ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1995 ലാണ് ലാവ്‌ലിനുമായി യഥാര്‍ത്ഥ കരാര്‍ ഉണ്ടാക്കിയത്. കാര്‍ത്തികേയന്റെ നടപടിയില്‍ സിബിഐയ്‌ക്കു പരാതിയില്ല, ക്രമക്കേടാരോപണവുമില്ല. കരാര്‍ ഒപ്പുവെക്കുന്ന സമയത്ത് വി. രാജഗോപാലനായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍. അദ്ദേഹത്തെയും സിബിഐ ഒഴിവാക്കി. ഇടപാടില്‍ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ശരിയല്ല. നിര്‍മാണ കരാര്‍ പോലെ കൃത്യമായ എസ്റ്റിമേറ്റ് നവീകരണ കരാറില്‍ സാദ്ധ്യമല്ല. കുറ്റപത്രത്തില്‍ കൃത്യമായ നഷ്ടം പറയുന്നില്ല. നവീകരണത്തിനായി സാദ്ധ്യതാ റിപ്പോര്‍ട്ടും ടെക്‌നിക്കല്‍ റിപ്പോര്‍ട്ടും തയ്യാറാക്കിയില്ലെന്ന കണ്ടെത്തലും കളവാണ്, സാല്‍വേ വാദിച്ചു.  വ്യാഴാഴ്ച രാത്രി ഹരീഷ് സാല്‍വെയെ രഹസ്യമായി പിണറായി സന്ദര്‍ശിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സാല്‍വെയെ കണ്ട് ചര്‍ച്ച നടത്തി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലപാതകത്തിന് പിന്നിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം; ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ

Kerala

ബംഗ്ലാദേശ് ചണം: നിരോധനം മറികടക്കാന്‍ നീക്കം

Kerala

സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം കേരഫെഡ് പരിഗണിക്കുന്നു; 2026 പകുതിയോടെ വില കുറയുമെന്ന് പ്രതീക്ഷ

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു
Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍വെച്ച് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര അനുമോദിച്ചപ്പോള്‍. ഡോ. രമേശ്നമ്പ്യാര്‍, വി. ഹരികുമാര്‍, എന്‍. വേണുഗോപാല്‍, ബാബു പണിക്കര്‍ എന്നിവര്‍ സമീപം
India

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളെ രാഷ്‌ട്രീയ ആയുധമാക്കരുത്

ചെന്നൈയിലും ബംഗളുരുവിലും ജനജീവിതം സാധാരണ നിലയിൽ; കേരളത്തിൽ വലഞ്ഞ് ജനം, കെഎസ്ആർടിസി ജീവനക്കാരന് മർദ്ദനം

ഈ പരിശോധനകള്‍ ചെയ്‌താല്‍ നമ്മുടെ ശരീരത്തില്‍ എവിടെ ക്യാന്‍സര്‍ ഉണ്ടായാലും കണ്ടെത്താം

ആറന്മുളയെ തകര്‍ക്കരുത്

ബ്രിക്സിലും മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദം

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര പേർ കൊല്ലപ്പെട്ടു ? കണക്ക് വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഭരണകൂടം

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies