Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘ദൈവ ശിക്ഷ’യില്‍ നിന്ന് രക്ഷകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:50 pm IST
in Lifestyle

ബൃന്ദ നാഗരാജന്‍

ആര്‍ത്തവം ദൈവം തരുന്ന ശിക്ഷയായിട്ടായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അത് ദൈവകോപത്തിനും അതുവഴി പ്രകൃതി ക്ഷോഭങ്ങളും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.

ആര്‍ത്തവസമയത്ത് കാലിത്തൊഴുത്തിന് സമമായ സ്ഥലത്തായിരിക്കണം വാസം. ആരേയും തൊടാന്‍ പാടില്ല. ആദ്യമായി ഋതുമതിയാകുന്നവള്‍ പുരുഷന്മാരുടെ മുഖത്തുപോലും നോക്കാന്‍ പാടില്ലത്രെ. തീണ്ടാരിയായ പെണ്ണ് ഒരാളെ തൊട്ടാലോ, അവര്‍ക്ക് ഭക്ഷണം നല്‍കിയാലോ അവര്‍ അസുഖബാധിതരായി തീരുമെന്ന കടുത്ത അന്ധവിശ്വാസം ആ ഗ്രാമീണര്‍ക്കിടയിലുണ്ട്. പുഴയില്‍ ഇറങ്ങാനുള്ള സ്വാതന്ത്രവും ആര്‍ത്തവ ദിനങ്ങളില്‍ അവിടുത്തെ സ്ത്രീകള്‍ക്കില്ല. അവര്‍ക്കാവശ്യമായ വെള്ളം മറ്റാരെങ്കിലും കൊണ്ടുകൊടുക്കും. ആദ്യമൂന്ന് ദിവസം കുളിപോലും നിഷിദ്ധമാണ്. ഏറ്റവും ശുചിത്വം പാലിക്കേണ്ട നാളുകളിലാണ് ഇതെന്ന് നാം ഓര്‍ക്കണമെന്ന് ബൃന്ദ പറയുന്നു.

ദാരിദ്രവും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഒക്കെക്കൊണ്ട് സാനിറ്ററി ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കേട്ടറിവുപോലും അവര്‍ക്കില്ല. പഴന്തുണികളും കീറത്തുണികളുമാണ് ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ആര്‍ത്തവശുചിത്വത്തിന്റെ പ്രാധാന്യവും ആതൊരു ജൈവിക പ്രക്രിയയാണെന്നും ഗ്രാമീണ സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബൃന്ദ തീരുമാനിക്കുന്നത്. അതിനായി മൂന്ന് മാര്‍ഗ്ഗങ്ങളാണ് അവര്‍ സ്വീകരിച്ചത്.

അവിടുത്തെ സ്ത്രീകള്‍ക്കിടയില്‍ ആദ്യമൊരു സര്‍വെ നടത്തി പ്രശ്‌നങ്ങള്‍ പഠിച്ചു. 80 ശതമാനം സ്ത്രീകളും ദൈവം നല്‍കിയ ശിക്ഷയായിട്ടാണ് ആര്‍ത്തവത്തെ കണ്ടിരുന്നത്. ആ ധാരണ തിരുത്തുന്നതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലേയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്‌കൂളുകളിലായിരുന്നു പിന്നീട് ബോധവത്കരണ പരിപാടി നടത്തിയത്.

ആരോഗ്യം, ലിംഗസമത്വം, ആര്‍ത്തവം എന്നിവയെക്കുറിച്ചെല്ലാം വിശദമായിത്തന്നെ കുട്ടികള്‍ക്ക് ക്ലാസെടുത്തു-ബൃന്ദ പറയുന്നു. 1,000 ത്തിലേറെ കുട്ടികള്‍ക്ക് വിവിധ സ്‌കൂളുകളിലായി ഇതിന്റെ പ്രയോജനം കിട്ടി. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും കുട്ടികള്‍ സംശയങ്ങള്‍ക്ക് ഉത്തരം തേടുന്ന ഘട്ടം വരെകൊണ്ടുചെന്നെത്തിക്കാന്‍ സാധിച്ചുവെന്നും ബൃന്ദ അഭിമാനത്തോടെ പറയുന്നു.

നശിപ്പിച്ചുകളയാവുന്ന സാനിറ്ററി പാഡുകള്‍ പ്രാദേശികമായി ലഭ്യമല്ലാത്തതിനാല്‍ സ്ത്രീകള്‍ ഇത് വാങ്ങുന്നതിനായ് സമീപ പട്ടണത്തിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. സാനിറ്ററി പാഡിന് ബദലായി ഉപയോഗിക്കാന്‍ പറ്റുന്നതും ശുചിത്വമുള്ളതുമായ ഉല്‍പന്നങ്ങള്‍ അവര്‍ക്കിടയില്‍ ലഭ്യമാക്കുന്നതിനായി മഹിള എന്റര്‍പ്രൈസസ് എന്ന സംരഭത്തിനും ബൃന്ദ തുടക്കമിട്ടുകഴിഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബൃന്ദ

പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള പാഡ് നിര്‍മിക്കുന്നതിന് കമല എന്ന ഗ്രാമീണ യുവതിയെ പഠിപ്പിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇന്നിത് നല്ല രീതിയില്‍ വിറ്റുപോകുന്നു. ഒരു പാഡിന് 30 രൂപയാണ് വില. പാഡ് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഗുജറാത്തില്‍ നിന്നാണ് ബൃന്ദ ഇവിടെയെത്തിക്കുന്നത്. ഇതിനായി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായവുമുണ്ട്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഗ്രാമങ്ങളിലുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ദ ലിറ്റില്‍ ബുക്ക് ഓഫ് ഗ്രോവിങ് അപ് എന്ന പേരിലൊരു 30 പേജുകളുള്ള, സമഗ്രമായ ഒരു ബുക്ക് ബൃന്ദ പുറത്തിറക്കിയത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.