Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുറത്താക്കല്‍, രാജി, പിന്‍വലിക്കല്‍ വിവാദങ്ങള്‍ തുടരുന്നു: മഹിജ ഇന്നെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:21 am IST
in Kozhikode

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സമരം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും. അത് ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സി.പി. എമ്മിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായ ശ്രീജിത്ത് പതിനഞ്ചു കൊല്ലത്തോളം പാര്‍ട്ടി മുഖ പത്രത്തിന്റെ ഏരിയ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷക്കാലം പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ. ശ്രീജിത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടിക്കുള്ളഇല്‍ വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ ഉള്‍പ്പെട്ട വരെ പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ടു സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുകയും സംഭവം ജനശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തത് ശ്രീജിത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. കേവലം ആത്മഹത്യയില്‍ ഒതുങ്ങുമായിരുന്ന ഈ സംഭവം മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവന്നു പ്രതികള്‍ക്കെതിരെ കേസെടുപ്പിച്ചതിനു പിന്നില്‍ ശ്രീജിത്തായിരുന്നു. ഇതോടെ കേരളത്തില്‍ ജിഷ്ണു സംഭവം വന്‍ ചര്‍ച്ചയാവുകയും ഒടുവില്‍ പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ സമരം വിവാദത്തില്‍ കലാശിക്കുകയുമായിരുന്നു .തുടര്‍ന്നു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ നിരാഹാര സമരം സിപിഎമ്മിനെയും ഇടത് ഭരണത്തേയും പ്രതിരോധത്തിലാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. ബഹുജന പ്രതിഷേധം കടുത്തതോടെ സമരത്തിന് മുമ്പില്‍ സര്‍ക്കാറിന് കീ ഴടങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കു ശേഷം ശ്രീജിത്തിനെ പുറത്താക്കാനെടുത്ത തീരുമാനവും പാര്‍ട്ടിക്ക് വിഴുങ്ങേണ്ടി വന്നു. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് അംഗത്വ നിഷേധത്തിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് കൂടുതല്‍ വിവാദമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഇതനുസരിച്ച് പ്രസ്താവനയുമായി രംഗത്തു വന്നു.

പാര്‍ട്ടി പത്രത്തിലെ ജോലി രാജിവെച്ചെങ്കിലും പുറത്താക്കിയതിനെതിരെ ശ്രീജിത്ത് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ശ്രീജിത്തിന്റെ അച്ഛനും നേരത്തെ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാന്‍കണ്ടി കുമാരനും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ” ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷമമുണ്ട്. നിരാഹാര സമരം ഇടതു സര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കും. സമരം കൊണ്ട് എന്താണ് നേടിയതെന്ന് സമൂഹം കണ്ടതാണ്. പാര്‍ട്ടി നടപടി സ്വീകരിക്കും മുമ്പ് എന്താണ് പറ്റിയതെന്ന് സഖാവെ എന്ന് ആരെങ്കിലുമൊരാള്‍ക്ക് ചോദിക്കാമായിരുന്നെന്നും ശ്രീജിത്ത് പറയുന്നു.”

ഏപ്രില്‍ 15 ന് വളയത്ത് സിപിഎം വിപുലമായ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന മഹിജയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കണമോ യെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.