Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബോണക്കാട്ടും ‘കുരിശുകൃഷി’; ഐസറിനും ഭീഷണി

Janmabhumi Online by Janmabhumi Online
May 8, 2017, 10:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബോണക്കാട് കറിച്ചട്ടിപ്പാറയിലെ കുരിശ് കയ്യേറ്റവും അനധികൃത തീര്‍ത്ഥാടനവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐസറിന് ( ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു. വിതുര മരുത്വാമലയിലെ ഐസറിനും കറിച്ചട്ടിപ്പാറയ്‌ക്കുമിടയിലുള്ള ആകാശദൂരം മൂന്ന് കിലോമീറ്ററില്‍ താഴെ മാത്രം.

ബോണക്കാട് നിന്നു കറിച്ചട്ടിപ്പാറ വരെയുള്ള സ്ഥലത്താണ് 25 അടി വരെ പൊക്കമുള്ള പതിനാല് കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയും സ്ഥാപിച്ചിത്. ഒന്‍പതെണ്ണം എസ്റ്റേറ്റ് ഭൂമിയിലും ആറെണ്ണം വനഭൂമിയിലുമാണ്. കുരിശുമല തീര്‍ത്ഥാടനം എന്ന പേരിലാണ് കയ്യേറ്റം ആരംഭിച്ചത്. ആദ്യം ചെറിയ മരക്കുരിശുകള്‍ നാട്ടി. പിന്നിട് കോണ്‍ക്രീറ്റ് കുരിശുകള്‍ സ്ഥാപിച്ചു. നടപ്പാതകള്‍ വലിയ വാഹനങ്ങള്‍ പോകത്തക്ക വിധത്തിലാക്കി. മലമുകളിലേക്ക് പടികള്‍ വെട്ടി.

ഓരോ വര്‍ഷവും സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ പൊളിച്ച് പുതിയവ പണിയുകയാണ്. കുരിശുകളെല്ലാം ആഴത്തില്‍ അടിത്തറകെട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. മലയുടെ ഏറ്റവും ഉയരത്തില്‍ സ്ഥാപിച്ച അള്‍ത്താരയ്‌ക്ക് ചുറ്റും ഉയര്‍ത്തിക്കെട്ടാനുള്ള അടിത്തറയും നിര്‍മിച്ചിട്ടുണ്ട്.

യുനസ്‌കോ 2016-ല്‍ ലോക ജൈവപൈതൃകശൃംഖലയില്‍ ഉള്‍പ്പെടുത്തിയ അഗസ്ത്യവനം ബയോസ്ഫിയറിലാണ് 15 വര്‍ഷമായി നിര്‍ബാധമായകയ്യേറ്റം. വന്‍തോതില്‍ മരങ്ങള്‍ വെട്ടുകയും തീയിടുകയും ചെയ്തിട്ടുണ്ട്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് വനംവകുപ്പിന്റെ മൗനാനുവാദത്തോടെയാണ്. ഐസറിന് സമീപമുള്ള വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് കടന്നുമാത്രമേ ഇവിടെയെത്താനാകൂ. നിര്‍മാണ സാമഗ്രികളും ഇത് വഴി മാത്രമെ കൊണ്ടുപോകാനാകൂ. കയ്യേറ്റത്തിന് പഞ്ചായത്തും കൂട്ടുനിന്നു.

കറിച്ചട്ടിമലയില്‍ മലയിടിച്ച് വഴികള്‍ നിര്‍മിച്ചത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ്. 17 തൊഴിലാളികള്‍ ഏഴ് ദിവസമാണ് തീര്‍ത്ഥാടകരെ സഹായിക്കാനെന്ന പേരില്‍ വഴി വെട്ടിയത്. നിര്‍മാണം നടക്കുന്ന സമയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ എന്‍ആര്‍ജിഎസ് അധികൃതര്‍ക്കും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലും പരാതി നല്‍കിയിരുന്നു.

ഇവിടുത്തെ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത് മരുത്വാമല(തേവിയോട്) സെന്റ്‌ജോസഫ് പള്ളിയാണ്. ബോണക്കാട്ടേക്കുള്ള വഴികളിലെല്ലാം തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം ആശംസിച്ച് പള്ളിയുടെ പേരിലും കത്തോലിക്കാ യൂത്ത്മൂവ്‌മെന്റിന്റെ പേരിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ കയ്യേറ്റക്കാരല്ലെന്നു പറഞ്ഞ് നെയ്യാറ്റിന്‍കര ലത്തീന്‍ അതിരൂപത സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വനം വകുപ്പ് മലമുകളിലേക്കുള്ള വഴി കെട്ടിയടച്ചു. ആറ് പേര്‍ക്കെതിരെ കേസെടുത്തു. നിര്‍മിതികള്‍ പതിനഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കാന്‍ നോട്ടീസ് നല്‍കി. തേവിയോട് പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കണിച്ചുകുന്നത്ത്, ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കമ്മിറ്റി അംഗങ്ങളായ രാജന്‍, സത്യദാസ് എസ്റ്റേറ്റിലെ തൊഴിലാളികളായ വിന്‍സന്റ്, ശിവരാജന്‍, ജോസ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ ഇവര്‍ക്കെതിരെ ദുര്‍ബ്ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

India

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

India

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

India

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

Local News

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies