Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയില്‍ ദൂരപരിധി മറികടക്കാന്‍ ബാറിലേക്കു നിര്‍മ്മിച്ച വഴി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 11:07 pm IST
in Kannur

ഇരിട്ടി: സുപ്രീംകോടതി ഉത്തരവ് മറികടക്കാനും ബാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ അനുമതി നേടിയെടുക്കുവാനുമായി ഇരിട്ടിയിലെ ഒരു മുന്‍ ബാറിലേക്ക് നിര്‍മ്മിച്ച വഴിയുടെ പേരില്‍ വിവാദം മുറുകുന്നു. ഇതിന്റെ പേരില്‍ ഇരിട്ടി നഗരസഭയിലെ ഒരു കൗണ്‍സിലറുടെ പേരില്‍ വ്യാപക നോട്ടീസ്, വാട്‌സാപ്പ് പ്രചാരണവും കൊഴുക്കുന്നു. ഇരിട്ടി നഗരസഭയിലെ ടൗണ്‍ വാര്‍ഡിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറുടെ പേരിലാണ് നോട്ടീസും വാട്‌സ് ആപ്പ് പ്രചാരണവും വ്യാപകമായി നടക്കുന്നത്.

ഇരിട്ടി പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു ബാറുകളും തലശ്ശേരി മൈസൂര്‍ അന്തര്‍ദേശീയ പാതയോടു ചേര്‍ന്ന് ഏതാനും വാര അകലത്തില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഗവര്‍മെന്റിന്റെ കാലത്തു അവരുടെ മദ്യനയത്തിന്റെ ഭാഗമായി രണ്ടു ബാറുകളും മദ്യവില്‍പ്പന നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷ ഗവര്‍മ്മെണ്ടു അധികാരത്തില്‍ വന്ന ശേഷം ഉണ്ടായ മൃദുല സമീപനം മുതലെടുക്കാനായി ഇത്തരം സ്ഥാപനങ്ങള്‍ രംഗത്തു വരികയും ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥാപനത്തിന് ബിയര്‍ വൈന്‍ വില്‍പ്പനയ്‌ക്കുള്ള ലൈസന്‍സ് ലഭിക്കുകയും ചെയ്തു. ദൂരപരിധി മറികടക്കാനായി ഇവര്‍ ഇരിട്ടി ടൗണിനോട് ചേര്‍ന്നുകിടക്കുന്ന ഇവിടേക്കുള്ള വഴികളെല്ലാം അടച്ചു. പയഞ്ചേരി മുക്കില്‍ നിന്നും നേരമ്പോക്കില്‍ നിന്നുമുള്ള വഴികള്‍ തുറന്നു കൊടുക്കുകയും ചെയ്തു.

ഇതേ അടവ് നയം തന്നെയാണ് ഇരിട്ടി പാലത്തിനു സമീപമുള്ള സ്ഥാന ഉടമയും സ്വീകരിച്ചത്. ദൂരപരിധി മറികടക്കുന്ന തിനായി പുതുതായി നേരംപോക്ക് വഴി റോഡു നിര്‍മ്മിച്ചു. ഇതിനായി പലസ്വകാര്യവ്യക്തികളില്‍ നിന്നും സ്ഥലം വാങ്ങി. എന്നാല്‍ ഈ റോഡു കടന്നു പോവുന്നത് ഇരിട്ടി െ്രെടബല്‍ ലേഡീസ് ഹോസ്റ്റലിന്റെ മതില് പൊളിച്ചാണ്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മുന്‍പ് മദ്യപാനികളുടെ നിരന്തര ശല്യം നേരിട്ടതിനെത്തുടര്‍ന്നു ഇരിട്ടി പോലീസില്‍ നിരവധി പരാതികളും മറ്റും ഉണ്ടായതിനെത്തുടര്‍ന്നു അധികൃതര്‍ ഇവിടേക്കുള്ള വഴി ഇരുവശവും മതിലുകെട്ടിത്തിരിച്ചു ഗേറ്റും സ്ഥാപിച്ചിരുന്നു. ഈ മതിലാണ് ബാറിലേക്കുള്ള റോഡിന്റെ പേരില്‍ ഇപ്പോള്‍ പൊളിച്ചു മാറ്റിയിരിക്കുന്നത്. കൂടാതെ ഹോസ്റ്റലില്‍ നിന്നുമുള്ള കാഴ്ച മറക്കാനായി സ്ഥാപനമുടമ തന്നെ ഹോസ്റ്റല്‍ മതിലില്‍ റൂഫിങ് ഷീറ്റുകള്‍ കൊണ്ട് മറവ് തീര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെല്ലാം ഭരണ പ്രതിപക്ഷമടക്കമുള്ള രാഷ്‌ട്രീയക്കാരുടെ ഒത്താശയുമുണ്ടെന്നാണ് പുറമെയുള്ള സംസാരം. ഇവിടെയാണ് ലീഗ് അംഗമായ ഇരിട്ടി നഗരസഭാ കൗണ്‍സിലറുടെ പേരില്‍ പ്രചരിക്കുന്ന നോട്ടീസിന്റെ പ്രസക്തിയും. റോഡ് നിര്‍മ്മിക്കുന്നതിന് പേരില്‍ കൗണ്‍സിലര്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നു നോട്ടീസില്‍ പറയുന്നു. പയഞ്ചേരിമുക്കില്‍ നിന്നും നേരമ്പോക്കിലേക്കും ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്കും പോകുന്ന പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡ് ഏഴായി സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബാറുടമ ടാര്‍ ചെയ്തു വൃത്തിയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞു ഈ കൗണ്‍സിലറും ചിലരും ചേര്‍ന്ന് റോഡ് പ്രവര്‍ത്തി തടഞ്ഞിരുന്നു. ഈ റോഡ് തന്നെയാണ് ബാറുടമ തങ്ങളുടെ വഴിയായി കാണിച്ചിരിക്കുന്നതും. കൗണ്‍സിലറുടെ നേതൃത്വത്തില്‍ റോഡുപണി തടസ്സപ്പെടുത്തിയത് നാട്ടുകാരില്‍ പലരും ചോദ്യം ചെയ്തിരുന്നു. അതേസമയം ഇതേ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് പാലത്തിനു സമീപത്തെ സ്ഥാപനമുടമ ലേഡീസ് ഹോസ്റ്റലിന്റെ മതില്‍ പൊളിച്ചു റോഡുണ്ടാക്കിയതെന്നതും ഇതിനു പിന്നില്‍ വന്‍ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

Kerala

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.