Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വൈഷ്ണവദേവി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:35 pm IST
in Travel

ഇത്‌ ഭാരതത്തിന്റെ വടക്കേഅറ്റത്തെ കാശ്മീര്‍ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തോടടുത്ത്‌ വളരെ പ്രസിദ്ധമായ ദേവീക്ഷേത്രമാണ്‌. തുലാ (ആശ്വിന) മാസത്തിലെ നവരാത്രിയും മേട (ചൈത്ര) മാസത്തെ നവരാത്രിയും ഇവിടത്തെ തീര്‍ത്ഥയാത്ര വിശേഷമാണ്‌.

ഇവിടെ വന്നു ചേരുന്നതിന്‌ വടക്കെ അറ്റത്തെ തീവണ്ടി സ്റ്റേഷനായ ജമ്മുവരെ തീവണ്ടിയുണ്ട്‌. ജമ്മുവില്‍ നിന്ന്‌ കട്‌രാ (കര്‍ത്രി എന്നും പറയും) വരെ ബസില്‍ പോകാം. ജമ്മുവില്‍ നിന്നും കട്‌രായിലേക്കു മുപ്പത്തിയൊന്നു കിലോമീറ്റര്‍ ദൂരമുണ്ട്‌.

കട്‌രയില്‍ കൂലി ഏജന്‍സിയില്‍ നിന്നും കൂലി വാങ്ങണം. അവിടന്നങ്ങോട്ടു നടന്നു വേണം പോവാന്‍. മൂന്നു കിലോമീറ്റര്‍ നടന്നു ചെല്ലുമ്പോള്‍ ദേവിയുടെ പാദചിഹ്നം കാണാം. ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും അനേകായിരം തീര്‍ത്ഥാടകര്‍ ഇവിടെ വന്നു ദേവീദര്‍ശനം നടത്തുന്നു.

ആദ്യത്തെ വിശ്രമം ആദികുമാരി എന്ന സ്ഥാനത്താണ്‌. ഇവിടെ ഒരു ധര്‍മ്മശാലയുണ്ട്‌. ഇവിടെയാണ്‌ വൈഷ്ണവദേവി പ്രാദുര്‍ഭവിച്ചത്‌. ഇവിടെ ഗര്‍ഭവാസമെന്ന പേരില്‍ ഒരു സങ്കീര്‍ണ്ണ ഗുഹയുണ്ട്‌. മുന്നോട്ടുള്ള മാര്‍ഗം വൈഷമ്യമേറിയതും കഠിനമായ കയറ്റമുള്ളതുമാണ്‌. കയറ്റം തീര്‍ന്നാല്‍ മൂന്നു കിലോമീറ്റര്‍ ഇറങ്ങുകയും വേണം.

വൈഷ്ണവദേവിയില്‍ ക്ഷേത്രമൊന്നുമില്ല. ഒരു ഗുഹയാണുള്ളത്‌. ഇതില്‍ ഏകദേശം അമ്പതുവാര ഉള്ളിലായി മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നീ ദേവിമാരുടെ വിഗ്രഹങ്ങളുണ്ട്‌. ഇവരുടെ പാദങ്ങളില്‍ നിന്നും ഇടതടവില്ലാതെ ജലം നിര്‍ഗമിച്ചുകൊണ്ടിരിക്കുന്നു. ഈ ജല നിര്‍ഗമനത്തിന്‌ ബാണഗംഗ എന്നു പറയുന്നു. ഗുഹാകവാടം സങ്കീര്‍ണ്ണമാണ്‌. അതില്‍ ആദ്യം അഞ്ചുവാരയോളം ഇഴഞ്ഞു പോവേണ്ടിവരും. വസ്ത്രങ്ങളെല്ലാം നനയും (ഇക്കാലത്ത്‌ ഈ വഴിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ക്ലേശത്തിനു വളരെ കുറവുണ്ട്‌).

ഇതൊക്കെയാണെങ്കിലും ഭാരതത്തിന്റെ നാനാഭാഗത്തു നിന്ന്‌ അനേകായിരം ഭക്തന്മാര്‍ ഇവിടെ വന്നു ദര്‍ശനം നടത്തി ചരിതാര്‍ത്ഥരായി പോവുന്നുണ്ട്‌. മടങ്ങിപ്പോരുമ്പോള്‍ എല്ലാവരും ചുവന്നപട്ടുനാട തലയില്‍ കെട്ടിക്കൊണ്ടാണു പോരുന്നത്‌.. ഇവിടെ ഒരു ഉത്സവപ്രതീതിയാണ്‍്‌. ധാരാളം കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ടാണ്‌ ആളുകള്‍ വരികയും പോവുകയും ചെയ്യുന്നത്‌.

ശ്രീനഗര്‍

ഇക്കാലത്ത്‌ ഏതു കാലാവസ്ഥയിലും ശ്രീനഗറില്‍ പോവാന്‍ സാധിക്കും. ശ്രീനഗറില്‍ നിന്ന്‌ ആരംഭിക്കുന്ന ഒരു പര്‍വ്വതത്തിന്‌ ശങ്കരാചാര്യപര്‍വ്വതം എന്നു പേരുണ്ട്‌. അതിനു മുകളില്‍ ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശിവലിംഗമുണ്ട്‌. പര്‍വ്വതത്തിലേക്കുള്ള രണ്ടു കിലോമീറ്റര്‍ കയറ്റം വളരെ കഠിനമാണ്‌. പര്‍വ്വതത്തിന്റെ താഴ്‌വരയില്‍ ശ്രീശങ്കരമഠമുണ്ട്‌. ഇതിനു ദുര്‍ഗ്ഗാനാഥക്ഷേത്രമെന്നു പറയുന്നു.

ശ്രീനഗറില്‍ നാലാമത്തെ പാലത്തിനു സമീപം മഹാശ്രീയുടെ ക്ഷേത്രമുണ്ട്‌. ഹരിപര്‍വ്വതത്തിലും ക്ഷേത്രമുണ്ട്‌. കാശ്മീരില്‍ ക്ഷീരഭവാനി, അനന്തനാഗ്‌, മാര്‍ത്താണ്ഡമന്ദിര്‍ ഇവ ദര്‍ശനീയങ്ങളാണ്‌. ഈ സ്ഥലങ്ങളിലെല്ലാം ബസുമാര്‍ഗം ചെന്നെത്താവുന്നതാണ്‌. ശ്രീനഗറില്‍ നിന്ന്‌ ബസില്‍ ഹല്‍ഗാവിലേക്കു പോവുമ്പോള്‍ വഴിമദ്ധ്യേ അനന്തനാഗ്‌ കാണാം. മാര്‍ത്താണ്ഡമന്ദിര്‍ പര്‍വ്വതത്തിനു മുകളിലാണ്‌. താഴെ പണ്ഡകളുടെ ഗ്രാമമായ മടന്‌ ഉണ്ട്‌. അവിടെ മാര്‍ത്താണ്ഡസരോവരമെന്ന തീര്‍ത്ഥവുമുണ്ട്‌.

– സ്വാമി ധര്‍മ്മാനന്ദ തീര്‍ത്ഥ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

Kerala

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.