Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയില്‍ നാടകം കാണാനെത്തിയ പെണ്‍കുട്ടികളെയും സുഹൃത്തായ ആണ്‍കുട്ടിയെയും സദാചാര എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നു. സംഭവം നടന്ന ദിവസം തന്നെ അക്രമത്തിനിരയായ സൂര്യഗായത്രിയും ജാനകിയും തങ്ങളുടെ ഫേസ് ബുക്കിലൂടെ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ടു. തുടര്‍ന്ന് വെബ്‌സൈറ്റുകളും ഏതാനും സ്വകാര്യ ചാനലുകളും വിഷയം ഏറ്റെടുത്തു. ചെങ്കൊടി പിടിച്ച തങ്ങള്‍ക്കും എസ്എഫ്‌ഐയില്‍ നിന്നും അക്രമണം നേരിടേണ്ടി വന്നു എന്ന് പെണ്‍കുട്ടികള്‍ പറയുമ്പോള്‍ വാക്കുകളെ പ്രതിരോധിക്കാന്‍ ഇടതു നേതാക്കള്‍ നന്നെ വിയര്‍ക്കുന്നതും വിവിധ മീഡിയകള്‍ സമൂഹത്തിന് കാട്ടിതന്നു.

ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും ട്വിറ്റുകളും നിറഞ്ഞു. എസ്എഫ്‌ഐ സംഘടനയ്‌ക്കും നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയ കണക്കിന് പ്രഹരം നല്‍കിയപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ നേതാക്കളും ഓരോ പോസ്റ്റിട്ടു. സംഭവം നടന്നത് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ക്ലാസിനകത്താണെന്ന് പറഞ്ഞ് വാദിച്ച എസ്എഫ്‌ഐ നേതാവിന്റെ വായ് അടപ്പിക്കുന്ന മറുപടിയാണ് സൂര്യഗായത്രി ഫേസ്ബുക്കിലൂടെ നല്‍കിയത്. തങ്ങള്‍ ഇരുന്നത് പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റി ക്ലാസിനകത്ത് അല്ലായിരുന്നുവെന്നും പുറത്തേക്കിറങ്ങിയ തങ്ങളെ കൊടിമരത്തിന്റെ ചുവട്ടില്‍ വച്ചു യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്നും സൂര്യഗായത്രി പറഞ്ഞു. കൂടാതെ ഒരുകൂട്ടും ചോദ്യങ്ങളും.

കേസ് കൊടൂക്കരുതെന്നും നിങ്ങള്‍ പോയാല്‍ മാത്രമേ എനിക്ക് പുറത്തുവരാന്‍ കഴിയുള്ളൂ എന്നു ജിജീഷിനെ കൊണ്ട് തന്നെ വിളിപ്പിച്ചത് എന്തിനായിരുന്നു? (അതും ഇല്ല എന്നാണെങ്കില്‍ അതിനു തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്) എന്നു തുടങ്ങി യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐയുടെ ഭീകര മുഖം വിളിച്ചോതുന്ന നിരവധി ചോദ്യങ്ങള്‍ സൂര്യഗായത്രി സമൂഹത്തിന്റെ മുന്നില്‍ തുറന്നുകാണിക്കുന്നു. മുമ്പ് എസ്എഫ്‌ഐക്കെതിരെ മത്സരിക്കാന്‍ തയ്യാറായ യൂണിവേഴ്‌സിറ്റി അക്രമവും ലോ അക്കാദമിയിലെ ഒറ്റുകൊടുക്കലും കൂടിയായപ്പോള്‍ മിക്ക എസ്എഫ്‌ഐ നേതാക്കളും തങ്ങളുടെ എഫ്ബി അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും വാഡ്‌സപ്പിലെ പല ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായെന്നുമാണ് റിപ്പോര്‍ട്ട്. എതായാലും സോഷ്യല്‍ മീഡിയകളില്‍ യുദ്ധം തുടരും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.