Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സംഘര്‍ഷത്തിനുകാരണം പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 09:15 pm IST
in Palakkad

പാലക്കാട്: കഞ്ചിക്കോട്ടെ ഉപരോധത്തിനിടെ സംഘര്‍ഷാവസ്ഥയ്‌ക്കും ലാത്തിചാര്‍ജ്ജിനും കാരണമായത് പോലീസിന്റെ ധിക്കാരപരമായ പെരുമാറ്റം. നേതാക്കളുടെ ഉപവാസത്തിനുശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി ദേശീയപാത ഉപരോധിക്കാനായി നീങ്ങി കുത്തിയിരിപ്പ് ആരംഭിച്ചു.

ഉപരോധം ഉദ്ഘാടനം ചെയ്യേണ്ട ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേഷിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന എഎസ്പി പൂങ്കുഴലിയുടെ പ്രഖ്യാപനമാണ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായല്ല ദേശീയപാത ഉപരോധവും മൈക്ക് ഉപയോഗിക്കലുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

എന്തുവന്നാലും മൈക്ക് ഉപയോഗിച്ച് പ്രസംഗം തുടരും. ഉപരോധവും നടത്തും. നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ ചില വാഹനങ്ങള്‍ പോലീസ് കടത്തിവിടാന്‍ ശ്രമിച്ചതും പ്രശ്‌നത്തെ രൂക്ഷമാക്കി. പോലീസും നേതാക്കളും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെ പ്രവര്‍ത്തകര്‍ ആവേശകരമായ മുദ്രാവാക്യം വിളിയുമായി കുത്തിയിരിപ്പ് തുടങ്ങി.

പോലീസ് ബലപ്രയോഗം നടത്താനുള്ള നീക്കത്തെ പ്രവര്‍ത്തകര്‍ ചെറുത്തു. ചിലരെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതും ഉന്തിനും തള്ളിനുമിടയാക്കി. അതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. പ്രശ്‌നം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുന്നതിനിടെ ജംഗ്ഷനിലെ കടകള്‍ അടച്ചിട്ടു. റോഡിന് ഇരുവശത്തും വാഹനങ്ങള്‍ നിരന്നു.

ഉപരോധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് വീണ്ടും പോലീസ് ആവശ്യപ്പെട്ടെങ്കിലും നേതാക്കള്‍ തയ്യാറായില്ല. ഈ വീറും വാശിയും രാധാകൃഷ്ണനെയും വിമലയേയും ചുട്ടുകൊന്ന പ്രതികളെ പിടികൂടാന്‍ കാണിക്കണമെന്നായിരുന്നു പ്രവര്‍ത്തകര്‍ ആവേശത്തോടെ പറഞ്ഞത്. ഇതിനിടെ ജംഗ്ഷനുസമീപത്തുള്ള ഇരുനില കെട്ടിടത്തിനു മുകളില്‍ നിന്നും ഉപരോധം നടക്കുന്ന സ്ഥലത്തേക്ക് കല്ലേറുണ്ടായത്. തുടര്‍ച്ചയായി കല്ലുപതിക്കാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി കെട്ടിടത്തിലേക്ക് ഓടിയടുത്തപ്പോള്‍ പോലീസ് തടയുകയായിരുന്നു. കെട്ടിടത്തിലെ ഷട്ടറുകള്‍ പോലീസ് അടപ്പിച്ചു. നേതാക്കള്‍ ഇടപെട്ടാണ് അവരെ തിരിച്ചയച്ചത്. തുടര്‍ന്ന് പോലീസ് കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചു.

നഗരസഭാചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്റെ നേതൃത്വത്തില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പ് ആരംഭിച്ചു. ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിലേക്ക് നയിച്ചു.

ലാത്തിചാര്‍ജ്ജില്‍ ചെയര്‍പേഴ്‌സണടക്കമുള്ള വനിതകള്‍ക്ക് പരിക്കേറ്റു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാര്യസദസ്യന്‍ കെ.സുധീര്‍,സി.കൃഷ്ണകുമാര്‍ എന്നിവരെയും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായി. പോലീസ് ബലം പ്രയോഗിച്ചത് സംഘര്‍ഷത്തിലേക്ക് എത്തി.

ഇതിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച് പ്രവര്‍ത്തകരെവിരട്ടിയോട്ടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ ലാത്തിചാര്‍ജ്ജ് തുടങ്ങി. ഇതിനെ ശക്തമായി പ്രവര്‍ത്തകര്‍ നേരിട്ടതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. ഉപരോധം സമാധാനപരമായി അവസാനിപ്പിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പാലക്കാട് ജില്ലയില്‍ ഒറ്റവാഹനംപോലും നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ പോലീസിന് മുന്നറിയിപ്പ് നല്‍കി.

ഇതോടെ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. കഞ്ചിക്കോട് സംഭവം വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന സൂചന ലഭിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അതോടെയായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എഎസ്പിയും മറ്റും ഉന്നത ഉദ്യോഗസ്ഥരും അനുനയത്തിന് തയ്യാറായി.

തങ്ങള്‍ സമാധാനപരമായാണ് സമരംനടത്താന്‍ ശ്രമിച്ചത്. ഇതിനെ വഷളാക്കിയത് പോലീസിന്റെ സമീപനമാണ്. തുടര്‍ന്ന് എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു.നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് മുദ്രാവാക്യം വിളിയോടെ ഉപരോധം ആരംഭിച്ചു.

എന്‍.ശിവരാജന്‍, സി.കൃഷ്ണകുമാര്‍,കെ.സുധീര്‍,ഇ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.