Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുകഞ്ഞ് തീര്‍ന്ന് കൗമാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 09:11 pm IST
in Idukki

കുമളി: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തി കൊണ്ട് വരുന്ന കഞ്ചാവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടിയിലായത് ഏറെയും ചെറുപ്പക്കാര്‍.

83 കേസുകളാണ്്

ഇവിടെ മാത്രം പോയ വര്‍ഷം രേഖപ്പെടുത്തിയത്. അതായത് ശരാശരി ഒരാഴ്ചയില്‍ രണ്ട് കേസുകള്‍. ഈ സംഭവങ്ങളില്‍ ഭൂരിപക്ഷം കേസുകളിലും പിടിയിലായിരിക്കുന്നത് യുവാക്കളും വിദ്യാര്‍ത്ഥികളും. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവര്‍ ഉള്‍പ്പെട്ട പത്തോളം കേസുകള്‍ ഇതില്‍ പെടും. ഇങ്ങനെ പിടിക്കപെട്ടവരില്‍ പന്ത്രണ്ട് വയസ് മുതല്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ കൗമാരക്കാര്‍ നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ടാം ക്ലാസുകാരന്‍ മുതല്‍ മാധ്യമ വിദ്യാര്‍ത്ഥിനിവരെ പ്രതിയാക്കപ്പെട്ട സംഭവങ്ങളുണ്ട്. കൂലിപ്പണിക്കാരുടെ മക്കള്‍ മുതല്‍ വിദേശ മലയാളികളുടെ കുട്ടികള്‍ വരെ കള്ളക്കടത്ത് ഹരമാക്കിയിരിക്കുന്നു. പുത്തന്‍ തലമുറയിലെ പെണ്‍ക്കുട്ടികളും ലഹരി ഉപയോഗത്തിന് അടിമകളാണ്.

കൂടുതല്‍ പേരും സ്വന്തം ഉപയോഗത്തോടൊപ്പം വില്പന കൂടി ലക്ഷ്യം വച്ചാണ് ലഹരി കടത്തി കൊണ്ട് വരുന്നത്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ കമ്പത്തുള്ള മൊത്ത കച്ചവടക്കാരില്‍ നിന്ന് നൂറ് ഗ്രാമ

ം മുതല്‍ കിലോക്കണക്കിന് വാങ്ങി സ്വദേശത്തേക്ക് കടത്തുകയാണ് പതിവ്.

കമ്പത്തിന് സമീപമുള്ള വടക്കപെട്ടി എന്ന പ്രദേശം കഞ്ചാവിന്റെ മൊത്ത കച്ചവട കേന്ദ്രമായാണ് അറിയപ്പെടുന്നത്. തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം ഇവിടെ മാത്രം അന്‍പതോളം മൊത്ത കച്ചവടക്കാരുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കേരളം അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരം കിലോ കഞ്ചാവോളം മൂന്ന് കേസുകളിയായി തമിഴ്‌നാട് അധികൃതര്‍ പിടികൂയിരുന്നു. കേരളം തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും ഭീമമായ അളവില്‍ ലഹരി കള്ളക്കടത്ത് കണ്ടെത്താന്‍ കഴിഞ്ഞത്.

അധികൃതരുടെ കെണിയില്‍ പെടാതിരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായവും കഞ്ചാവ് കടത്തുകാര്‍ തേടുന്നു. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പെരിയാറിന് സമീപം വള്ളക്കടവിി

ല്‍ വിദ്യാര്‍ത്ഥിനിയായ യുവതിയും ഇവരുടെ ആണ്‍ സുഹൃത്തും ഉള്‍പ്പെട്ട സംഭവം.

സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി മുതല്‍ ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ വരെ കടത്തുകാരായി മാറിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.