Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെ.എം.സൂപ്പിക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:24 pm IST
in Kannur

പാനൂര്‍: താമരസൂപ്പിയായി മാറി പെരിങ്ങളം മണ്ഡലത്തില്‍ വികസനപാത വിരിയിച്ച മുന്‍എംഎല്‍എ കെ.എം.സൂപ്പിക്ക് നാടിന്റെ അന്ത്യാജ്ഞലി. ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന കെ.എം.സൂപ്പി പാനൂരിന്റെ വികസനത്തിനു വഹിച്ച പങ്ക് ചെറുതല്ല. 1991ല്‍ പെരിങ്ങളത്തിന്റെ രാഷ്‌ട്രീയ അതികായന്‍ പി.ആര്‍.കുറുപ്പിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കെ.എം.സൂപ്പി കേരള രാഷ്‌ട്രീയത്തില്‍ മറ്റൊരു തലത്തിലേക്ക് ആ വിജയത്തിന്റെ മാധുര്യത്തെ കൊണ്ടെത്തിച്ചു. കോലീബി സഖ്യമെന്ന് എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും താമരസൂപ്പിയെന്ന് അഭിമാനത്തോടെ പറയാന്‍ മടികാണിക്കാതെ നിലകൊണ്ട കെഎം.സൂപ്പി എതിരാളികളെ വാക്ശരം കൊണ്ടു നേരിട്ടു. പാനൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ എതിര്‍പ്പുകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ബിജെപി നേതാക്കളായ പന്ന്യന്നൂര്‍ ചന്ദ്രന്‍, പുളിഞ്ഞോളി ബാലന്‍ തുടങ്ങിയവരുടെ സഹായത്തോടെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ശ്രമകരമായി പൂര്‍ത്തിയാക്കി. വികസനത്തില്‍ രാഷ്‌ട്രീയം തടസ്സമാകരുതെന്ന ശാഠ്യമുണ്ടായിരുന്നു കെഎം.സൂപ്പിക്ക്. 20 വര്‍ഷം പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചുവെന്നത് മാത്രം മതി ആ ജനകീയ അടിത്തറയുടെ ബലത്തെ അറിയാന്‍. സബ്ട്രഷറി, 110കെവി സബ്‌സ്‌റ്റേഷന്‍, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങി ടൗണില്‍ ഉയര്‍ന്നു നില്‍ക്കുന്ന വികസന അടയാളങ്ങളില്‍ എല്ലാം ഒരു സൂപ്പി ടച്ച് ദൃശ്യമാണ്. പാര്‍ട്ടിക്കുളളില്‍ അവസാനനാളുകളില്‍ ചില കോണുകളില്‍ നിന്നും എതിര്‍പ്പു യര്‍ന്നപ്പോഴും കെഎം.സൂപ്പി നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിട്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. തന്റെ ആത്മകഥയായ നേര്‍ക്കുനേര്‍ ഒരു ജീവിതം എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.സാമ്പത്തിക ഉയര്‍ച്ചയ്‌ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുന്ന ധനാഢ്യരെ ക്രൂരമായി വിമര്‍ശിക്കുന്ന പുസ്തകം പല മുസ്ലീംലീഗ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.ദീര്‍ഘകാലം പാനൂര്‍ ജുമാഅത്ത് മസ്ജിദ് പ്രസിഡണ്ടായിരുന്ന അദ്ദേഹം സാമുദായിക സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനും എന്നും മുന്നിലുണ്ടായിരുന്നു.പിആര്‍.കുറുപ്പെന്ന രാഷ്‌ട്രീയ ഗുരുവിനെ തന്റെ തട്ടകത്തില്‍ നിന്നും തോല്‍പ്പിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പിആറിന്റെ മുന്നില്‍ പരാജയപ്പെട്ടു. ആ രാഷ്‌ട്രീയ സൗഹൃദം എന്നും സൂക്ഷിച്ചിരുന്നു ഇരുവരും. പാരമ്പര്യ ആയുര്‍വേദ ചികിത്സകനായിരുന്ന കെഎം.സൂപ്പി ഒരു നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി അവസാനകാലം വരെ പ്രവര്‍ത്തിച്ചു. ഇന്നലെ പാനൂരില്‍ നടന്ന സര്‍വ്വകക്ഷി അനുസ്മരണയോഗത്തില്‍ എല്ലാവര്‍ക്കും പറയാന്‍ ഏറെ നന്മ മാത്രം ബാക്കിവെച്ചു പോയ കെഎം.സൂപ്പിയെ കുറിച്ചായിരുന്നു. കെപി.മോഹനന്‍, പി.സത്യപ്രകാശ്, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.സുരേന്ദ്രന്‍, കെ.കെ.പവിത്രന്‍, എ.പ്രദീപന്‍, കെകെ.സജീവ്കുമാര്‍, പി.ടി.ജോസ്, പി.കുഞ്ഞുമുഹമ്മദ്, കെ.വി.രജീഷ്, പി.പ്രഭാകരന്‍ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു .കാട്ടൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി,മ ുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, കെ.പി.മോഹനന്‍, പി.സത്യപ്രകാശ്, ടി.പി.സുരേഷ്ബാബു, എന്‍.പി.ശ്രീജേഷ്, കെ.കെ.ധനഞ്ജയന്‍, വി.പി.സുരേന്ദ്രന്‍, കെ.പി.സഞ്ജീവ്കുമാര്‍, രാജേഷ്‌കൊച്ചിയങ്ങാടി, പൊട്ടങ്കണ്ടി അബ്ദുളള, കെ.സുരേന്ദ്രന്‍, പി.ജയരാജന്‍, കെ.വി.റംല, സൂപ്പി നരിക്കാട്ടേരി, കെപിഎ.റഹീം തുടങ്ങി രാഷ്‌ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പാനൂരിന്റെ വികസനത്തിനു വാതായനം തുറന്ന രാഷ്‌ട്രീയ നേതാവായിരുന്നു കെഎം.സൂപ്പിയെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അനുസ്മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.