Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് അവഗണന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ നട്ടംതിരിഞ്ഞ് എക്‌സൈസ് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 08:52 pm IST
in Pathanamthitta

തിരുവല്ല :നാടുമുഴുവന്‍ ചാരായംവാറ്റും വ്യാജകള്ളും ഒഴുകുമ്പോഴും പരാധീനതകള്‍ക്ക് നടുവിലാണ് തിരുവല്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, റേഞ്ച് ഓഫിസുകള്‍,അടിസ്ഥാന ആവശ്യങ്ങളുടെ അപര്യാപ്തതകളും മതിയായ ജീവനക്കാരില്ലാത്തതുമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം.മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ജീവനക്കാര്‍ ആവശ്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അവഗണനമാത്രമായിരുന്നു മറുപടി.സിഐ, രണ്ട് പ്രിവന്റീവ് ഓഫിസര്‍മാര്‍, അഞ്ച് സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍, ഡ്രൈവര്‍ എന്നിങ്ങനെയാണ് സിഐ ഓഫിസില്‍ ഇപ്പോഴത്തെ ആകെ അംഗബലം.താലൂക്കിലെ മുഴുവന്‍ പ്രദേശത്തും ഓടിയെത്താന്‍ ഇത്രയും ജീവനക്കാര്‍ മതിയാകുന്നില്ല. അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ വിശാലമായ പ്രദേശത്ത് ഇത്രയും ജീവനക്കാരെ കെ!ാണ്ട് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഉേദ്യാഗസ്ഥര്‍ പറയുന്നു.

ആറു വര്‍ഷം മുന്‍പുവരെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തസ്തിക ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ തസ്തികയും നിലവിലില്ല. സിഐ ഓഫിസില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചാലേ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ.റേഞ്ച് ഓഫിസിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇഴജന്തുക്കളെ പേടിച്ച് വേണം ഇവിടെ ജോലിചെയ്യാന്‍. തെ!ാണ്ടിമുതല്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ രണ്ടാഴ്ച മുന്‍പ് പാമ്പിനെ കണ്ടു. കറ്റോട് വാടക കെട്ടിടത്തിലാണ് റേഞ്ച് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ പോലും സൗകര്യമില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ശുദ്ധജലവും പലപ്പോഴും ഇവിടെ ലഭ്യമല്ല. സമീപ കിണറുകളില്‍ നിന്നും വെള്ളം കോരി കൊണ്ടു വരേണ്ട ഗതികേടാണ് ഇവിടത്തെ ജീവനക്കാര്‍ക്കുള്ളത്.തൊണ്ടിമുതല്‍ സൂക്ഷിക്കാന്‍ പോലും മതിയായ സ്ഥലമില്ല. പുളിക്കീഴ് പഞ്ചസാര ഫാക്ടറിക്കു സമീപം എക്‌സൈസ് കോംപ്ലക്‌സ് നിര്‍മാണത്തിനായി ഒന്നേകാല്‍ ഏക്കര്‍ മാസങ്ങള്‍ക്കു മുന്‍പ് അളന്നു തിരിച്ചെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ‘വീര്യം’ ചോര്‍ന്ന സ്ഥിതിയാണ്. റേഞ്ച് ഓഫിസിലും ജീവനക്കാര്‍ വേണ്ടത്രയില്ല. ഇതിന്റെ ഇരട്ടി ജീവനക്കാര്‍ ഉണ്ടെങ്കിലേ പ്രവര്‍ത്തനം ശരിയായ രീതിയില്‍ കെ!ാണ്ടുപോകാന്‍ കഴിയൂ എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. നാല് പ്രിവന്റീവ് ഓഫിസര്‍മാരും 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുമുണ്ട്..ഓഫിസിലെ ഒരേ ഒരു ഡ്രൈവര്‍ 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയിലാണ്. 16 സിവില്‍ എക്‌സൈസ് ഓഫിസര്‍മാരില്‍ രണ്ടു പേര്‍ ദിവസവും കോടതി ഡ്യൂട്ടിക്ക് പോകേണ്ടതായി വരും. കെമിക്കല്‍ ലാബിലേക്ക് സാംപിളുമായി ഒരാള്‍ പോകും. ഈ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് നേരിടുന്നത് ഓഫിസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

തിരുവല്ല താലൂക്ക് പ്രദേശം മുഴുവന്‍ ഓടാന്‍ പഴക്കം ചെന്ന ഒരു വാഹനമാണ് റേഞ്ചിലുമുള്ളത്. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പെ!ാലീസ് സ്‌റ്റേഷന്‍ പരിധിയും റേഞ്ച് ഓഫിസിനു കീഴിലാണ്. മദ്യം, മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വിഹരിക്കുന്ന താലൂക്ക് പ്രദേശത്ത് പരിശോധനയ്‌ക്കും മറ്റുമായി പോകാന്‍ മതിയായ വാഹനങ്ങളും ജീവനക്കാരും ഇല്ലാതെ എന്തു ചെയ്യുമെന്ന ആധിയിലാണ് ഉേദ്യാഗസ്ഥര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.