Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബന്ധുനിയമന വിവാദത്തില്‍ കോര്‍പ്പറേഷന്‍യോഗം ഇളകിമറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:38 pm IST
in Thrissur

തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആരോപണ പ്രത്യാരോപണവും വഴിവിളക്ക് കത്തുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ കുത്തിയിരിപ്പുമായി കൗണ്‍സില്‍ യോഗം ബഹളത്തിലായി.

കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ 28 ലൈന്‍മാന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചതിനെ ചൊല്ലിയുണ്ടായ വാദ പ്രതിവാദമാണ് തര്‍ക്കത്തിലും ബഹളത്തിലുമെത്തിയത്. ഒടുവില്‍ ബന്ധുനിയമന വിവാദം ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെ തന്നെ നിയമനവിവാദം തിരിഞ്ഞപ്പോള്‍ നിയമനം വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച് ചര്‍ച്ചയവസാനിപ്പിച്ചു.

ബന്ധു നിയമനം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഭരണകക്ഷിയിലെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞതോടെ ഭരണകക്ഷിക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു. കോണ്‍ഗ്രസിലെ തര്‍ക്കം മൂലം ഇതു പുറത്തു കൊണ്ടുവരുന്നതിനാണ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വച്ചു. കഴിഞ്ഞ കാലത്ത് നടത്തിയ ബന്ധുനിയമനങ്ങളെ സംബന്ധിച്ച് തനിക്ക് ശരിക്കും അറിയാമെന്നും പ്രതിപക്ഷം നല്ലപിള്ള ചമയേണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍.റോസി പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു.

ഇതിനിടെ വേശ്യയുടെ തെരുവു പ്രസംഗമാണിതെന്ന് ടി.ആര്‍.സന്തോഷ് പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ഭരണകക്ഷിയിലെ അനുപ് ഡേവിസ് കാട എഴുന്നേറ്റ് സന്തോഷ് മാ്പ്പു പറയണമെന്നാവശ്യപ്പെട്ടതോടെയാണ് തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞോയെന്ന് എം. എല്‍. റോസി അറിഞ്ഞത്. ഉടന്‍ തന്നെ സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലെത്തി സന്തോഷ് മാപ്പു പറയാതെ സീറ്റിലേക്ക് പോകില്ലെന്നു പറഞ്ഞ് അവിടെ നിലയുറപ്പിച്ചു. ഒടുവില്‍ സന്തോഷ് ഖേദം പ്രകടിപ്പിച്ചതോടെയാണ് റോസി മടങ്ങിയത്.

ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ കത്താത്ത തെരുവുവിളക്കുകളുടെ കണക്ക് ഫഌക്‌സിലെഴുതി കൗണ്‍സില്‍ ഹാളില്‍ ഉയര്‍ത്തി പിടിച്ചായിരുന്നു വി.രാവുണ്ണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കോര്‍പറേഷന്‍ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ലെന്ന മുന്‍ മേയര്‍ സൂബി ബാബു അഭിപ്രായപ്പെട്ടെങ്കിലും അത് ശരിയല്ലെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി.

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ബി.പി.എല്ലുകാര്‍ എ.പി.എല്ലുകാരായതിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നായിരുന്നു പല കൗണ്‍സിലര്‍മാരുടെയും ആവശ്യം. ലാലി ജെയിംസ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും ഈ അഭിപ്രായക്കാരയതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് ബി.പി.എല്‍ കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം തന്നെ ഡെപ്യൂട്ടി മേയറുടെ നിര്‍ദ്ദേശത്തോടെ പാസാക്കി.

ജനറല്‍ ആശുപത്രിയുടെ ഭരണം ഏറ്റെടുത്ത വിവരം തങ്ങളെ നേരത്തെ അറിയിച്ചില്ലെന്നും ആശുപത്രിയെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസനം സംബന്ധിച്ചും നിയമനങ്ങള്‍ സംബന്ധിച്ചും വിശദമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.